Skip to main content <#maincontent> We will keep fighting for all libraries - stand with us! Internet Archive logo A line drawing of the Internet Archive headquarters building façade. Search icon An illustration of a magnifying glass. Search icon An illustration of a magnifying glass. Upload icon An illustration of a horizontal line over an up pointing arrow. Upload User icon An illustration of a person's head and chest. Sign up | Log in Web icon An illustration of a computer application window Wayback Machine Texts icon An illustration of an open book. Books Video icon An illustration of two cells of a film strip. Video Audio icon An illustration of an audio speaker. Audio Software icon An illustration of a 3.5" floppy disk. Software Images icon An illustration of two photographs. Images Donate icon An illustration of a heart shape Donate Ellipses icon An illustration of text ellipses. More Hamburger icon An icon used to represent a menu that can be toggled by interacting with this icon. Internet Archive Audio Live Music Archive Librivox Free Audio Featured * All Audio * This Just In * Grateful Dead * Netlabels * Old Time Radio * 78 RPMs and Cylinder Recordings Top * Audio Books & Poetry * Computers, Technology and Science * Music, Arts & Culture * News & Public Affairs * Spirituality & Religion * Podcasts * Radio News Archive Images Metropolitan Museum Cleveland Museum of Art Featured * All Images * This Just In * Flickr Commons * Occupy Wall Street Flickr * Cover Art * USGS Maps Top * NASA Images * Solar System Collection * Ames Research Center Software Internet Arcade Console Living Room Featured * All Software * This Just In * Old School Emulation * MS-DOS Games * Historical Software * Classic PC Games * Software Library Top * Kodi Archive and Support File * Vintage Software * APK * MS-DOS * CD-ROM Software * CD-ROM Software Library * Software Sites * Tucows Software Library * Shareware CD-ROMs * Software Capsules Compilation * CD-ROM Images * ZX Spectrum * DOOM Level CD Books Books to Borrow Open Library Featured * All Books * All Texts * This Just In * Smithsonian Libraries * FEDLINK (US) * Genealogy * Lincoln Collection Top * American Libraries * Canadian Libraries * Universal Library * Project Gutenberg * Children's Library * Biodiversity Heritage Library * Books by Language * Additional Collections Video TV News Understanding 9/11 Featured * All Video * This Just In * Prelinger Archives * Democracy Now! * Occupy Wall Street * TV NSA Clip Library Top * Animation & Cartoons * Arts & Music * Computers & Technology * Cultural & Academic Films * Ephemeral Films * Movies * News & Public Affairs * Spirituality & Religion * Sports Videos * Television * Videogame Videos * Vlogs * Youth Media Search the history of over 835 billion web pages on the Internet. Search the Wayback Machine Search icon An illustration of a magnifying glass. Mobile Apps * Wayback Machine (iOS) * Wayback Machine (Android) Browser Extensions * Chrome * Firefox * Safari * Edge Archive-It Subscription * Explore the Collections * Learn More * Build Collections Save Page Now Capture a web page as it appears now for use as a trusted citation in the future. Please enter a valid web address * About * Blog * Projects * Help * Donate * Contact * Jobs * Volunteer * People * Sign up for free * Log in Search metadata Search text contents Search TV news captions Search radio transcripts Search archived web sites Advanced Search * About * Blog * Projects * Help * Donate Donate icon An illustration of a heart shape * Contact * Jobs * Volunteer * People Full text of "Malankara Orthodox Syrian Church News Bulletin, Vol. 06, No. 40 " See other formats ] ര്‌ 1. ി0/10൧/ 2 ലി | 7 1! ടു ), 135൮ഗിനാദ്ദ! 0 338റ്ലാന്ന. 0 ദസ്ധി ടീടന്ദ/00 51. 8100 1481 88568105 ॥ര്ന3നു)31ന 009 81) ഗി 0॥സ്ഭ്ധട (ദാധുദന്3നു31ദന) 00ന്ന൦. 0 /300611515 1. 409, 51. 2൧1316 1:17: 4 കോട്ടയത്ത്‌ നടക്കുന്ന 15ാമത്‌ ക്രിസ്ത്യന്‍ കോണ്‍ഫ്ഫന്‍സ്‌ ഓഫ്‌ ഏഷ്യാ അസംബ്ലിയില്‍ പ. കാതോലിക്കാ ബാവാ അനുധ്രഹപ്രഭാഷണം നട ത്തുന്നു. വ്ഥടമഥ സ്പ്ഖഗ൦൦ വ്‌ ൧52 150 ഗേബങ്ചി കട്ടി! നന്ന്ത്തു 1നമധസഒഥി0൩ ടടെടി0൩. കുറിയാക്കോസ്‌ മാര്‍ ക്ലീമിസ്‌ ഇനി “വലിയ മ്മെതാപ്പോലീത്താ ദേവലോകം: മലങ്കര ഓര്‍ത്തഡോക്‌ ൂ ചി സ്‌ സഭയുടെ സീനിയര്‍ മ്രെതാപ്പോലീ ത്തായും തുമ്പമണ്‍ ഭദ്രാസന ഇടയനുമാ യിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലീമിസ്‌ മ്രെതാപ്പോലീത്തായ്ക്ക്‌ “വലിയ മ്മെതാ പ്പോലീത്താ'” സ്ഥാനം നല്‍കുവാന്‍ പരി ശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്‌ തീരുമാനിച്ചു. അദ്ദേഹം ഇനി മുതല്‍ "കുര്യാക്കോസ്‌ മാര്‍ ക്ലിമിസ്‌ വലിയ മ്രെതാപ്പോലീത്താ” എന്ന പേരില്‍ അറിയ പ്പെടും. ല്‍ 0011650൧ 11195൧൧7 2 ] 00% ചം 900൧7 1. ട്ട & 51. 85 [ കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ തുമ്പമണ്‍ ഭ്ര്രാ സന മ്മെതാപ്പോലീത്തയായി ഡോ എവഡ്രഹാം മാര്‍ സെറാഫിം മ്മെതാ പ്പോലിത്താ ചുമതല ഏല്‍ക്കും. സെപ്‌ റ്റംബർ 26-നു പഴയസെമിനാരിയില്‍ കൂടിയ മാനേജിംഗ്‌ കമ്മറ്റി ശുപാര്‍ശ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹ ദോസ്‌ അംഗീകരിക്കുകയായിരുന്നു. സീനിയര്‍ മ്മെതാപ്പോലിത്താ ആയി രുന്ന കുറിയാക്കോസ്‌ മാര്‍ ക്ലിമിസ്‌ തിരുമേനി സ്ഥാനത്യാഗം ചെയ്ത തിനെ തുടര്‍ന്നാണ്‌ ഒഴിവു വന്നത്‌. മാനേജിംഗ്‌ കമ്മറ്റി യോഗത്തിനു പ. ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ മ്മെതാ പ്പോലീത്താ ധ്യാനം നയിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയും കത്തോലിക്കാ സഭയും മലങ്കര സഭക്ക്‌ നല്‍കിയ സ്വീകരണത്തിന്‌ പരിശുദ്ധ ബാവാ നന്ദി രേഖപ്പെടുത്തി. സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌ മ്രെതാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു പ്രാര്‍ത്ഥന നടത്തി. മാത്യൂസ്‌ പുളിമൂട്ടില്‍ കോറെപ്പിസ്‌കോപ്പാ, ഫാ. വി. എം മത്തായി വിളനിലം, ഫാ. റ്റി. സി. ജോണ്‍, ഫാ. ജോസഫ്‌ മങ്കിടി, മുന്‍ മുഖ്യമ്രന്്തി ഉമ്മന്‍ചാണ്ടി, ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌, ജോര്‍ജ്‌ ഗീവര്‍ഗീസ്‌ എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖ പ്പെടുത്തി. പവ പ്രസിഡണ്ടായി തിരഞ്ഞെടുത്ത ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മ്രെതാപ്പോലീത്ത നോര്‍ത്ത്‌ വെസ്റ്റ്‌ ഇന്ത്യ റീജണല്‍ കൌണ്‍സില്‍ പ്രസിഡ ണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌ മ്മെതാ പ്പോലീത്താ, കേരള നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍, അമേരിക്കന്‍ ഹൂസ്റ്റണ്‍ പട്ടണത്തിന്റെ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കെന്‍ മാത്യൂസ്‌, കാനഡ അണ്ടര്‍ 19 വേള്‍ഡ്‌ കപ്പ്‌ അന്താരാഷ്ട ക്രിക്കറ്റ്‌ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ജോര്‍ദാന്‍ മാത്യു എന്നിവരെ അനുമോദിച്ചു. 2022 -23 വര്‍ഷത്തെ വരവ്‌-ചിലവ്‌ കണക്ക്‌ അസോസിയേഷന്‍ സ്വെകട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചത്‌ യോഗം പാസ്സാക്കി. ഡോ. ഗീവര്‍ഗീസ്‌ മാര്‍ ബര്‍ന്നബാസ്‌ നിരീക്ഷകന്‍ റോം: 2023 സെപ്റ്റംമ്പര്‍ 30 മുതല്‍ ഒക്ടോബര്‍ 29 വരെ റോമില്‍ നടക്കുന്ന റോമന്‍ കത്തോലിക്കാ സഭയുടെ ആഗോള സുന്നഹദോസില്‍ മലങ്കര ഓര്‍ത്ത ഡോക്സ്‌ സഭയെ പ്രതിനിധീകരിച്ചു സുല്‍ത്താന്‍ബത്തേരി ഭ്രദാസന മ്മെതാ പ്പോലീത്താ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ബര്‍ന്നബാസ്‌ നിരീക്ഷകനായി പങ്കെ ടുക്കും. ഥല01॥ട൫൯ലഠ 2൭ ൧ “ഡ്ഥലഥല ഗ്ല ഥദടഠഠഥട [ഗി൪ഥഠലാഠ॥മ0 ബാല!” റ ഗീഠടെഠ ഥിലഠദ ഥല്ാദസ്ന൦സ്‌ ൭൧1൧00൧൧ 00൬൬൭. 0 ഗി 810 000000 ॥॥॥0॥॥॥ 1, ൧1൧൪1൧1൧ ൨൨210൨൧൨0൨ ൭൦൩൨൧ ൮൮൦൮ സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ര്രിയേക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ത്തോമ്മാ ശ്മീഹായുടെ സിംഹാസനത്തിന്മേല്‍ ആരുഡനായിരിക്കുന്ന പൌരസ്ത്യ കാതോലിക്കായും മലങ്കര മ്രെതാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ 0. 219/2023 കര്‍ത്താവില്‍ നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാർക്കും, സഹപട്ടക്കാര്‍ക്കും, ദേശത്തുപട്ടക്കാര്‍ക്കും, പള്ളികൈസ്ഥാനികള്‍ക്കും, ശേഷം വിശ്വാസികള്‍ക്കും വാഴ്വ്‌! പ്രിയരെ, നമ്മുടെ പള്ളികളില്‍ കര്‍മ്മങ്ങള്‍ക്കുള്ള വിഹിതങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ചും ഇടവകാംഗത്വവുമായി ബന്ധ പ്പെട്ടും നമ്മുടെ മുന്‍ഗാമികളായ പിതാക്കന്മാര്‍ അതത്‌ സമയങ്ങളില്‍ കല്‍പനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌ എങ്കിലും ടി വിഷയവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വൃക്തത ആവശ്യമാണ്‌ എന്ന്‌ ബോധ്യമായതിനാല്‍ 2023 ഓഗസ്റ്റ്‌ മാസ ത്തില്‍ സമ്മേളിച്ച പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ പ്രസ്തുത വിഷയം വിശദമായി ചര്‍ച്ച ചെയ്യു കയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്‌. പ്രസ്തുത തീരുമാനങ്ങള്‍ ഈ കല്‍പനയിലൂടെ നാം നിങ്ങളെ അറിയിക്കുന്നു. 1. കര്‍മ്മങ്ങള്‍ക്കുള്ള വിഹിതങ്ങള്‍ സംബന്ധിച്ച്‌: സഭാ ഭരണഘടന 9-ഠം വകുപ്പു പ്രകാരം മാത്യ ഇടവകയുടെ അനുവാദത്തോടുകൂടി മറ്റൊരു ഇടവകയില്‍ താത്ക്കാലികാംഗത്വം സ്വീകരിച്ചിട്ടുള്ളവര്‍ മാസവരി, മ്രെതാസന ദിന സംഭാവന, കാതോലിക്കാദിന സംഭാവന തുടങ്ങിയ എല്ലാ വിഹിതങ്ങളും, താത്കാലികാംഗത്വമുള്ള ഇടവകയോഗം നിശ്ചയിക്കുന്ന മറ്റു വിഹിതങ്ങളും അവിടെ നല്‍കേണ്ടതാണ്‌. എന്നാല്‍ മാമോദീസാ, വിവാഹം, ശവസംസ്‌കാരം മുതലായ ഏതെങ്കിലും കര്‍മ്മങ്ങള്‍ മാതൃ ഇടവകയില്‍ നടത്തുവാന്‍ ആഗ്രഹിച്ചാല്‍ മാത്യ ഇടവകയില്‍ ആ കര്‍മ്മങ്ങള്‍ക്ക്‌ നിലനില്‍ക്കുന്ന നിരക്കനുസരിച്ച്‌ വിഹിതം (കര്‍മ്മഫീസ്‌) നല്‍കേണ്ടതാണ്‌. എന്നാല്‍ ഈ വിഹിതത്തിന്റെ മറവില്‍ മാതൃ ഇടവകയില്‍ മാസവരി തുടങ്ങിയ ഒരു സംഖ്യയും ഈടാക്കുവാന്‍ പാടുള്ളതല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കര്‍മ്മം നടത്തികൊടുക്കണമെന്ന്‌ വ്യക്തമാക്കുന്ന ഒരു കത്ത്‌ താത്ക്കാലികാംഗത്വമുള്ള ഇടവകയിലെ വികാരി മാത്യ ഇടവക വികാരിക്ക്‌ നല്‍കേണ്ടതും മാത്യ ഇടവക വികാരി അതു പരിശോധിച്ച്‌ ബോധ്യപ്പെടേണ്ടതുമാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ താത്ക്കാലികാംഗതമുള്ള ഇടവക കര്‍മ്മ ങ്ങള്‍ക്കുള്ള വിഹിതം (കര്‍മ്മഫീസ്‌) ഈടാക്കുവാന്‍ പാടുള്ളതല്ല. ബന്ധപ്പെട്ട കക്ഷി സ്വമേധയാ സംഭാവന നല്‍കിയാല്‍ സ്വീകരിക്കാവുന്നതാണ്‌. കര്‍മ്മങ്ങള്‍ താത്ക്കാലികാംഗത്വമുള്ള ഇടവകയിലാണ്‌ നടക്കുന്നതെങ്കില്‍ അവിടെ നിലവിലുള്ള നിരക്കനുസരിച്ച്‌ വിഹിതങ്ങള്‍ നല്‍കേണ്ടതാണ്‌. 2. മാത്യ ഇടവകയില്‍ അംഗത്വമുള്ള ഏതൊരു വ്യക്തിയും ഇടവകയില്‍ നിന്ന്‌ ദൂരെ മാറി താമസിക്കുമ്പോള്‍ ആ വിവരം ഇടവക വികാരിയെ രേഖാമൂലം അറിയിച്ചിരിക്കേണ്ടതാണ്‌. 3. സഭാ ഭരണഘടന വകുപ്പ്‌ 9 പ്രകാരം ഒരു വ്യക്തി, അയാള്‍ മാസവരി നല്‍കുന്ന ഇടവകയുടെ ഇടവകയോഗത്തില്‍ മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളൂ. ഒരു വ്യക്തി ഒരു ഇടവകയില്‍ മാത്രമേ മാസവരി നല്‍കുവാന്‍ പാടുള്ളു. മറ്റേ ഇടവകയില്‍ നല്‍കുന്ന തുക സംഭാവനയായി മാത്രമേ കണക്കിടുവാന്‍ പാടുള്ളൂ. 4. മാതൃദേവാലയം വിട്ട്‌ മറ്റു സ്ഥലങ്ങളിലേക്ക്‌ മാറി താമസിക്കുന്ന സഭാംഗങ്ങള്‍ അവിടെ സഭയുടെ ദേവാലയ ങ്ങള്‍ ഉണ്ടെങ്കില്‍ താത്ക്കാലികാംഗത്വം സ്വീകരിക്കുകയും മാതൃ ഇടവകയില്‍ കര്‍മ്മങ്ങള്‍ നടത്തുവാന്‍ വരുന്ന പക്ഷം താത്ക്കാലികാംഗത്വമുള്ള ഇടവക വികാരിയുടെ കത്ത്‌ കൊണ്ടുവരേണ്ടതും, മാത്യ ഇടവക വികാരി ഇത്‌ ഉറപ്പ്‌ വരുത്തേണ്ടതുമാണ്‌. താമസിക്കുന്ന ദേശത്ത്‌ സഭയുടെ ദേവാലങ്ങള്‍ ഉണ്ടായിരിക്കുകയും എന്നാല്‍ അവിടെ ചേര്‍ന്ന്‌ നടക്കാതെ മറ്റു സഭാവിഭാഗങ്ങളില്‍ ചേര്‍ന്ന്‌ നടക്കുകയും പിന്നീട മാമോദീസാ, വിവാഹം തുടങ്ങിയ കര്‍മ്മങ്ങള്‍ നടത്തിക്കിട്ടുന്നതിനായി മാതൃ ഇടവകയില്‍ വരുകയും ചെയ്താല്‍ ഇടവക മ്മെതാപ്പോ (മറുപുറം) 810 00000001 ॥॥॥0॥॥॥ 1, ൧1൧൪1൧1൧ ൨൨210൨൧൨0൨ ൦൨ധഥ൧പ്പ്‌ ൮൮൦൮ _ 2. ലീത്തായുടെ അനുമതിയോടുകൂടി മാര്തം കര്‍മ്മങ്ങള്‍ നിര്‍വൃഹിക്കേണ്ടതാണ്‌. അങ്ങനെയുള്ളവരില്‍നിന്ന്‌ മാസ വരി ഉള്‍പ്പെടെയുള്ള വിഹിതങ്ങളെല്ലാം കുടിശ്ശലിഖയായി കരുതി മാതൃ ഇടവക ഈടാക്കേണ്ടതാണ്‌. 5. താത്ക്കാലികാംഗത്വം സ്വീകരിച്ച്‌ മാതൃ ഇടവകയില്‍ നിന്ന്‌ മാറി നിന്നവര്‍ തിരികെ മാതൃദേശത്തു സ്ഥിരതാമസത്തിന്‌ വരുന്ന പക്ഷം അവര്‍ സ്വീകരിച്ച താത്ക്കാലികാംഗത്വം രേഖാമൂലം ഉപേക്ഷിക്കേണ്ടതാണ്‌. താത്കാലിക അംഗത്വമുള്ള പള്ളിയില്‍ നിന്ന്‌ വിടുതല്‍ സര്‍ട്ടിഫിക്കേറ്റ്‌ വാങ്ങി മാതൃദേവാലയത്തില്‍ ഹാജരാ ക്കേണ്ടതാണ്‌. 6. മാത്യ ഇടവകയില്‍ നിന്ന്‌ മറ്റൊരു സ്ഥലത്ത്‌ താത്ക്കാലികാംഗത്വം സ്വീകരിക്കുന്നവര്‍ അവിടെ നിന്ന്‌ മൂന്നാമത്‌ ഒരു ദേശത്തു പോകുന്ന പക്ഷം നിലവിലുള്ള താത്ക്കാലികാംഗത്വം രേഖാമൂലം ഉപേക്ഷിക്കുകയും ആ വിവരം മാതൃ ഇടവക വികാരിയെ താത്ക്കാലികാംഗത്വമുള്ള ഇടവകയിലെ വികാരിയുടെ കത്തു മൂലം അറിയിക്കുകയും ചെയ്യേണ്ടതാണ്‌. പുതുതായി പോകുന്ന സ്ഥലത്തുള്ള ഇടവകയിലേക്ക്‌ മാത്യ ഇടവകയിലെ വികാരിയുടെ കത്താണ്‌ സമര്‍പ്പിക്കേണ്ടത്‌. അതായത്‌ ഒരു വ്യക്തിക്ക്‌ താത്ക്കാലികാംഗത്വമുള്ള ഇടവകയിലെ വികാരിക്ക്‌ ആ വ്യക്തിയുടെ മാതൃ ഇടവകയിലേക്കല്ലാതെ മാറ്റൊരു ഇടവകയിലേക്ക്‌ വിടുതല്‍ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കാന്‍ അവകാശമില്ലാത്തതാകുന്നു. 7. ഒരു വ്യക്തിക്ക്‌ ഒരേസമയത്ത്‌ ഒരു ഇടവകയില്‍ മാത്രമേ താത്ക്കാലികാംഗത്വം അനുവദിക്കുകയുള്ളൂ. ഒരു കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിനു താത്ക്കാലികാംഗത്വമുള്ള ഇടവകയില്‍ നിന്ന്‌ വിടുതല്‍ വാങ്ങി മറ്റൊരു ഇടവകയില്‍ താത്ക്കാലികാംഗത്വം സ്വീകരിക്കണമെങ്കില്‍ ആ വൃക്തി മാത്രം അവിടെനിന്നു വിടുതല്‍ വാങ്ങി മാതൃ ഇടവകയിലെ വികാരിക്കു സമര്‍പ്പിക്കേണ്ടതും ആ വികാരിയില്‍ നിന്ന്‌ കത്ത്‌ വാങ്ങി അംഗത്വമാരഗഹിക്കുന്ന ഇടവക വികാരിക്ക്‌ അപേക്ഷ നല്‍കി അവിടെ താത്ക്കാലികാംഗത്വം സ്വീകരിക്കാവുന്നതുമാണ്‌. ആ വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക്‌ പുതുതായി അയാള്‍ സ്വീകരിച്ച താത്ക്കാ ലികാംഗത്വമുള്ള ഇടവകയില്‍ അംഗത്വം ഉണ്ടായിരിക്കുകയില്ല. 8. മാത്യ ഇടവകയിലോ, താത്ക്കാലികാംഗത്വമുള്ള ഇടവകയിലോ അല്ലാതെ സൌകര്യാര്‍ത്ഥം മൂന്നാമതൊരു ദേവാലയത്തില്‍ വച്ച്‌ കര്‍മ്മങ്ങള്‍ നടത്തുന്നുവെങ്കില്‍ ദേശകുറി/കത്ത്‌ നല്‍കുന്ന ദേവാലയത്തില്‍ വിഹിതങ്ങള്‍ അടയ്ക്കേണ്ടതാണ്‌. കര്‍മ്മം നടത്തുന്ന ദേവാലയത്തില്‍ അവിടെ നിശ്ചയിച്ചിരിക്കുന്ന സംഭാവനകള്‍ മാര്തം നല്‍കിയാല്‍ മതിയാകും. 9. 21 വയസ്സോ അതില്‍ കൂടുതലോ ഉള്ളവര്‍, മാതാപിതാക്കള്‍ /ഭാര്യാഭര്‍ത്താക്കന്മാര്‍/മക്കള്‍ എന്നിവര്‍ക്കൊപ്പമല്ലെ ങ്കില്‍ സ്വത്രന്ത അംഗത്വം സ്വീകരിക്കേണ്ടതാണ്‌. മറ്റ്‌ ബന്ധുക്കളുടെ അംഗത്വത്തോട ചേര്‍ക്കാന്‍ പാടില്ലാത്ത താകുന്നു. 10. ഒരു വ്യക്തിയോ കുടുംബമോ ഇടവക അംഗത്ചത്തിനുവേണ്ടി അപേക്ഷ നല്‍കുമ്പോള്‍ അവരില്‍ നിന്ന്‌ ഇട വക നിശ്ചയിച്ചിരിക്കുന്ന മാസവരിയും സ്വമേധയാ നല്‍കുന്ന സംഭാവനയും മാര്രമേ സ്വീകരിക്കുവാന്‍ പാടു ള്ളൂ. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇടവക മാനേജിംഗ്‌ കമ്മറ്റിയുടെ ശുപാര്‍ശയോടും ഇടവക മ്രെതാപ്പോലീത്തായുടെ അനുമതിയോടുംകൂടി ഇടവക വികാരിക്ക്‌ ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കാവു ന്നതാണ്‌. പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ ഈ നിശ്ചയങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ വികാരിമാരും വിശ്വാസികളും പ്രത്യേകം ശ്രദ്ധിക്കണം. ശേഷം പിന്നാലെ, സര്‍വൃശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങളേവരോടും കൂടെ ഉണ്ടാ യിരിക്കട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യകമറിയാം അമ്മയുടെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ യല്‍ദോ മാര്‍ ബസേലിയോസിന്റെയും മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടെയും ശുദ്ധിമതി കളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ........................... 2023 ഓഗസ്റ്റ്‌ മാസം 28 -ാം തീയതി ബസ്വലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കോട്ടയം കാതോലിക്കേറ്റ്‌ അരമനയില്‍നിന്നും. 1, ൧. 1. 0100 00)00॥2॥ 411 പ്‌ 1 ൧.1൧. 0൨1210൧0൨൧ ൦൨൧ ൨.൨൦ വി. കുര്‍ബ്ബാനയില്‍ നിഖ്യാ വിശ്വാസ പ്രമാണത്തിന്റെ അര്‍ത്ഥവും സാംഗത്യവും എന്ന വിഷയമാണ്‌ ആറാം അദ്ധ്യായത്തില്‍ ഫാ. ജോര്‍ജ്‌ കോശി ചര്‍ച്ച ചെയ്യുന്നത്‌ (30 പേജുകള്‍, 70 കുറിപ്പുകള്‍). “വിശ്വാസ ത്തിന്റെ സ്നേഹത്തിലുള്ള ഐക്യം" എന്നാണ്‌ തീക്കടുത്ത വി. ഇഗ്നാത്തി യോസ്‌ വി. കുര്‍ബ്ബാനയെ വിശേഷിപ്പിച്ചിരിക്കുന്നത്‌. രണ്ടാം നൂറ്റാണ്ടിന്റെ ആരം ഭത്തില്‍ അദ്ദേഹം ഇത്‌ എഴുതുമ്പോള്‍ വിശ്വാസ്പ്രമാണത്തിന്റെ ഇന്നത്തെ രൂപമോ, ഭാവമോ ആയതിന്‌ കൈവന്നിട്ടില്ല. എന്നാല്‍ “എന്റെ കര്‍ത്താവും എന്റെ ദൈവവുമേ!” എന്ന പ്രഖ്യാപനത്തില്‍ നിന്നും ആരംഭിച്ച്‌ വി. അപ്പോ സ്തോലന്മാരും അപ്പോസ്തോലിക പിതാക്കന്മാരും വിശ്വാസ്പ്രമാണത്തിന്റെ പ്രാഗ്രൂപങ്ങള്‍ക്ക്‌ രൂപംകൊടുക്കുകയും ആയത്‌ ആരാധനകളില്‍ പൊതു വെയും വി. കുര്‍ബ്ബാനയില്‍ അന്നഫുറാ ആരംഭിക്കുന്നതിന്‌ മുമ്പും ഭക്തി പൂര്‍വ്വം പ്രതിജ്ഞാവാക്യങ്ങളായി (രപമാണമായി) ഒന്നിച്ച്‌ ചൊല്ലുകയോ, ഒരാള്‍ കൃത്യമായി ചൊല്ലുമ്പോള്‍ ഏറ്റുചൊല്ലുകയോ ചെയ്തശേഷം “ഞങ്ങള്‍ വിശ്വ സിക്കുന്നു” എന്ന്‌ പറഞ്ഞ്‌ ആമീന്‍ പറഞ്ഞ്‌ സ്വീകരിക്കുമായിരുന്നു എന്നതിന്‌ ശക്തമായ തെളിവുകള്‍ കാണുന്നു. അന്ധവിശ്വാസങ്ങളോ അബദ്ധജടികമായ വിശ്വാസങ്ങളോ അല്ല; മറിച്ച്‌ വേദാധിഷ്ഠിതമായ സ്തുതിചൊലവ്വാക്കപ്പെട്ട വിശ്വാസത്തില്‍ കൂടിവന്നു കൊണ്ടാണ്‌ നാം വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നത്‌. “ഒരു വിശ്വാസവും ഒരു മാമോ ദീസ്സായും ഉള്ളവരുടെ കൂടിവരവാണ്‌ വി. കുർബ്ബാനയുടെ അന്നഫുറാ ഭാഗം; അത്‌ സത്യവിശ്വാസികളുടെ മാര്തം അവകാശമാണ്‌. എന്നാല്‍ ഇത്‌ ആരേയും അകറ്റി നിര്‍ത്തുകയല്ല; മറിച്ച്‌ “വേര്‍പാടുകളുടെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞ്‌' ആത്മാവിലും സത്യത്തിലും സര്‍വൃജനതയെയും ചേര്‍ത്തുനിര്‍ത്തല്‍ ആണ്‌ എന്ന്‌ ഓര്‍ക്കണം.” “വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ള വരായിരുന്നു” (അപ്പോ. പ്ര. 4:32) എന്നതാണ്‌ കൂടിവരവിന്റെ അടിസ്ഥാനതത്വം. വിശ്വാസഐകൃയമില്ലാത്തവരോട്‌ ആരാധനയില്‍ ഒന്നിക്കുവാന്‍ നമുക്ക്‌ അവ കാശമില്ലാ എന്ന്‌ സാരം. “ഞങ്ങള്‍ വിശ്വസിക്കുന്നു” ൯൪൪ ൧൮൦) എന്ന തലവാചകത്തോടെയാണ്‌ എല്ലാ ഭാഷകളിലും വിശ്വാസപ്രമാണം ആരംഭിക്കുന്നത്‌. “110൩0-1.ളേടേനഠണ്‌” എന്ന ഗ്രീക്കു വാക്കുകള്‍ക്ക്‌ ഒരേ മനസ്സുള്ളവര്‍, ഒരേ കാര്യം പൊതുവായി പ്രഖ്യാപിച്ച്‌ ഏറ്റുപറയുക എന്നൊക്കെ അര്‍ത്ഥം ലഭിക്കുന്നു. ൨൦൦90 (പ്രമാണം), ഠഠബ്വ്ടേടഠ൩ /ഖ0 (വിശ്വാസപ്രഖ്യാപനം), ഭസ്വാ! 07൧൨ (വിശ്വാസപ്രതീകം), ബിം 0 പ (വിശ്വാസനിയമം), ൧൨൩ വ്വ (വിശ്വാസ ത്തിന്റെ അളവുകോല്‍) എന്നിങ്ങനെയുള്ള പര്യായപദങ്ങളിലും നിഖ്യാ വിശ്വാസപ്രമാണം അറിയപ്പെടുന്നുണ്ട്‌. പൌരസ്ത്യ സഭകളില്‍ “ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന ബഹുവചനത്തില്‍ മാര്രമെ വിശ്വാസപ്രമാണം ചൊല്ലുന്നുള്ളു. ഒരു വ്യക്തി തനിച്ച്‌ യാമ്പ്രാര്‍ത്ഥന നടത്തിയാലും ഏകവചനത്തില്‍ “ഞാന്‍ വിശ്വസിക്കുന്നു” എന്ന്‌ ചൊല്ലുവാന്‍ അനുവദിച്ചിട്ടില്ല (ബൈസന്റയന്‍ സഭകളില്‍ ഏകവചനരൂപം കാണുന്നുണ്ട്‌. സഭയുടെ വിശ്വാസ്പ്പമാണ പ്രഖ്യാപനത്തില്‍ പങ്കെടുക്കുന്നവര്‍ ഏകവ്യക്തി യായിട്ടല്ല; ഞങ്ങള്‍ എന്ന സഭയെ പ്രതിനിധീകരിച്ചുകൊണ്ടാണ്‌ അഥവാ സഭ യിലാണ്‌ ഈ വിശ്വാസ മ്രന്തം ചൊല്ലുന്നത്‌. “ദൈവ വചനം” ശ്രവിക്കുകയും “ദിവ്യജ്ഞാനം” ഏറ്റുചൊല്ലുകയും ചെയ്യുവാനാണ്‌ ശെമ്മാശ്ശൂന്‍ വിശ്വാസിക ളോട്‌ നിര്‍ദ്ദേശിക്കുന്നത്‌. വി. ഏവന്‍ഗേല്യോനിലെ “ദൈവത്തിന്റെ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം” എന്നും വിശ്വാസ്രപമാണ സമയത്ത്‌ "ദിവ്യജ്ഞാനം ശ്രവിച്ച്‌ പട്ടക്കാരന്റെ (പാര്‍ത്ഥന ഏറ്റുചൊല്ലണമെന്നും" വി. കുര്‍ബ്ബാനയും നിഖ്യാ വിശ്വാസ്പപമാണവും ഡോ. ഗീവര്‍ഗീസ്‌ യൂലിയോസ്‌ മ്മെതാപ്പോലീത്താ കാണുന്നു. ്രവണത്താല്‍ സംഗ്രഹിക്കപ്പെട്ട വചനത്തില്‍ നിന്നും ഉളവായ വിശ്വാസ സത്യത്തെ ഏറ്റുപറയുന്നു. വിശ്വാസപ്രമാണം പ്രാര്‍ത്ഥനയേക്കാള്‍ വിശ്വാസ-പ്രതിജ്ഞയാകയാല്‍ ആരാധനാസമൂഹം നിന്നുകൊണ്ട്‌ ആ പ്രതിജ്ഞ എടുക്കണമെന്നതും പ്രധാനമാണ്‌. പ. സഭയുടെ ആദിമ നൂറ്റാണ്ടുകളില്‍ വിവിധ സ്ഥലങ്ങളിലും സാഹചര്യ ങ്ങളിലും അപ്പോസ്തോലിക വിശ്വാസത്തില്‍ വളര്‍ന്നുവന്ന പ. സഭ ആ കാല ങ്ങളിലെല്ലാം അനേകം പീഡനങ്ങളെ അതിജീവിച്ചാണ്‌ പരിശുദ്ധാത്മകൃപയാല്‍ വളര്‍ന്നത്‌ എന്ന്‌ അറിവുള്ളതാണല്ലോ. ആരാധനയ്ക്കായി പരസ്യമായി കൂടി വരുവാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത്‌ ഗുഹകളിലും മറ്റ്‌ രഹസ്യ സങ്കേതങ്ങളിലും കൂടിവന്നാണ്‌ ആരാധനയും, പ്രത്യേകിച്ച്‌ വി. കുര്‍ബ്ബാനയും അര്‍പ്പിച്ചിരുന്നത്‌. എന്നാല്‍ റോമാ സാ്ര്മാജ്യത്തില്‍ ക്രൈസ്തവ സഭയ്‌ക്കെതിരെ യുള്ള പീഡനം അവസാനിക്കു കയും കുസ്തന്തീനോസ്‌ ച്രക വര്‍ത്തി ക്രൈസ്തവ സഭയെ റോമിന്റെ ഓദ്യോഗിക മതമായി ,്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സദ്രമാജ്യ ത്തിന്‌ അകത്തും പുറത്തുമുള്ള സഭകളെ ഒന്നിച്ചുകൂട്ടുവാനും പ. സഭയ്ക്ക്‌ ഒരു സാര്‍വ്വര്തിക | ഭാവം കൈവരിക്കുവാനും ഇട യായി. ച്രകവര്‍ത്തിയുടെ മേല്‍ നോട്ടത്തിലും അദ്ധ്യക്ഷത യിലും സഭാ- -അദ്ധ്യക്ഷന്മാരുടെ [| ഒരു സാര്‍വ്വരതിക സമ്മേളനം നിഖ്യായില്‍ വച്ച്‌ വിളിച്ചു ചേര്‍ത്തു. അങ്ങനെ എ.ഡി. 325-ല്‍ 318 സഭാപിതാക്കന്മാര്‍ ഒന്നിച്ചുകൂടിയ സമ്മേളനത്തില്‍ “സാര്‍വ്വ്രതിക സഭ' രൂപംകൊടു ത്തതാണ്‌ നിഖ്യാ വിശ്വാസ പ്രമാണം. പൌഈരസ്ത്യക്രൈസ്തവ സഭാപാരമ്പര്യത്തില്‍ ഫാ. ഡോ. ജോര്‍ജ്‌ കോശി ച “സഭയുടെ വിശ്വാസത്തിന്റെ € പൊരുളും സത്തയും സ്രോതസ്സും, തിരുവെഴുത്തുകളിന്‍പ്രകാരം സംരക്ഷിതവും സമഗ്രവുമായി ക്രോഡീകരിച്ച താണ്‌ നിഖ്യാ വിശ്വാസപ്രമാണം എന്ന്‌ സുന്നഹദോസ്‌ രേഖകള്‍ സാക്ഷി ക്കുന്നതായി ബഹു. അച്ചന്‍ രേഖപ്പെടുത്തുന്നു. എ.ഡി. 3981-ല്‍ കുസ്തന്തീനോസ്പോലീസില്‍ ചേര്‍ന്ന സാര്‍വ്ൃരതിക സുന്ന ഹദോസ്‌ നിഖ്യാ വിശ്വാസ്പ്രമാണത്തെ കൂടുതല്‍ വ്യക്തതയില്‍ ക്രമീകരിച്ച്‌ സാര്‍വ്വ്രതിക വിശ്വാസ്പ്രമാണമായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. എ.ഡി. 431-ല്‍ അന്നത്തെ റോമാ ച്രകവര്‍ത്തിയായിരുന്ന തെയോഡോഷ്യസ്‌ രണ്ടാ മന്റെ നേതൃത്വത്തിലും അദ്ധ്യക്ഷതയിലും ചേര്‍ന്ന, മൂന്നാമത്തെ പൊതുസുന്ന ഹദോസ്‌ ആയ എഫേസൂസില്‍ വച്ച്‌ “നിഖ്യാ-കുസ്തന്തീനോസ്‌ വിശ്വാസ പ്രമാണം” സാര്‍വ്വരതിക സഭയുടെ വിശ്വാസപ്രമാണമായി അംഗീകരിച്ച്‌ മുദ്ര കുത്തപ്പെടുകയും, ആയതില്‍ ഇനി മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ വരുവാന്‍ പാടില്ല എന്ന്‌ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ മൂന്ന്‌ പൊതുസുന്നഹ ദോസ്സുകളിലെ (നിഖ്യാ-325, കുസ്തന്തീനോസ്പോലീസ്‌.-381, എഫേസൂസ്‌ -431) “സത്യവിശ്വാസമാകുന്ന” പാറമേല്‍ ഉറപ്പിക്കപ്പെട്ട വിശ്വാസത്തിന്റെ ര്രമാ 1, ൧. 1.൧ 1 ണമാണ്‌ “നിഖ്യാ” വിശ്വാസപ്രമാണം. ആയതില്‍ തിരുത്തലുകളോ, കൂട്ടിചേര്‍ക്ക ലുകളോ, ഭാഗികമായി മാര്തം ഉപയോഗിക്കലോ പാടില്ല എന്ന്‌ പിതാക്കന്മാര്‍ കര്‍ശനമായി പറയുന്നു. എന്നാല്‍ നാം ഇപ്പോള്‍ ഉപയോഗിക്കുന്ന വിശ്വാസപ്രമാണത്തില്‍ അറിഞ്ഞോ അറിയാതെയോ അശ്രദ്ധ മൂലമോ രണ്ടു സ്ഖലിതങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെന്ന്‌ ബഹു. അച്ചന്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടും വേദശാസ്ത്ര പരമായി ഗുരുതരമായ തെറ്റുകളല്ലെങ്കിലും എഫേസൂസില്‍ നിശ്ചയിച്ച പ്രമാ ണത്തില്‍ നിന്നും ഉണ്ടായിട്ടുള്ള ര്രംശങ്ങളാണ്‌. ആയതില്‍ ആദ്യത്തേത്‌: “സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി, വി. റൂഹായാല്‍ “ദൈവമാതാവായ വിശുദ്ധ” കന്യകമറിയാമില്‍ നിന്നും ശരീരിയായി തീര്‍ന്നു” എന്ന ഭാഗമാണ്‌. ഈ ഭാഗത്തിന്റെ യഥാര്‍ത്ഥ രൂപത്തില്‍ “ദൈവമാതാവായ വിശുദ്ധ” എന്ന ഭാഗം ഇല്ല; മറിച്ച്‌ “വി. റൂഹായാല്‍ കന്യകമറിയാമില്‍ നിന്നു" എന്ന്‌ മാത്രമേയുള്ളു; വചനിപ്പിനുശേഷമാണ്‌ കന്യകമറിയം ദൈവമാതാവും വിശുദ്ധയുമായി തീരുന്നത്‌. അതിനാല്‍ “വിശുദ്ധ ദൈവമാതാവ്‌” എന്ന വിശേ ഷണപദം വേദശാസ്ര്രപരമായി ശരിയാണെങ്കിലും ഈ സന്ദര്‍ഭത്തില്‍ യോജി ക്കുന്നില്ലാ എന്നും കൂടാതെ മൂലരൂപത്തില്‍ കാണുന്നില്ലാ എന്നും ബഹു. അച്ചന്‍ ചൂണ്ടിക്കാണിക്കുന്നു. നാല്‌, അഞ്ച്‌, ആറ്‌ നൂറ്റാണ്ടുകളില്‍ ക്രിസ്തുവിന്റെ ദൈവത്വം, മനുഷ്യത്വം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒരുപാട്‌ പഠനങ്ങള്‍ നടക്കുകയും അവയില്‍ പലതും വേദശാസ്ര്രപരമായ വലിയ അബദ്ധങ്ങളില്‍ പെട്ടുപോകുകയും പ. സഭ അവയെ തിരസ്ക്കരിക്കുകയും ചെയ്തു എന്ന്‌ അറിയാമല്ലോ. ജ്ഞാനവാദം, മായാവാദം, ഈബിയനിസം തുടങ്ങിയവ സൃഷ്ടിയും അവയിലുള്ളവയും “തോന്നലും” “മായ'യുമാകയാല്‍ ക്രിസ്തു ജനനവും അപ്രകാരമാണെന്നും സിദ്ധാന്തിക്കുവാനും ക്രിസ്തുവിന്റെ കനൃ കയില്‍ നിന്നുള്ള ജനനത്തെ നിഷേധിച്ച്‌ ദൈവപുധ്തനെ സാധാരണ മനുഷ്യ നാക്കുന്ന” വേദവിപരീതങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു. ദത്തെടുക്കല്‍ (൧0൦൧010൩5൩) വാദക്കാര്‍ ക്രിസ്തു ജനനത്തില്‍ മനുഷ്യന്‍ മാത്രമായിരുന്നുവെന്നും, യോര്‍ദ്ദാനില്‍ വച്ചുണ്ടായ മാമോദീസായില്‍ അവനെ പിതാവാംദൈവം ദത്തെടുത്തുവെന്നും പഠിപ്പിച്ചു. പുര്തന്‍, പിതാവാംദൈവ ത്തോട്‌ സമനല്ല എന്നും പ. ത്രിത്വം എന്ന ആശയംതന്നെ തെറ്റാണെന്നു മൊക്കെയുള്ള ഗുരുതരമായ വേദവിപരീതം $90൦11ക൧൨ പഠിപ്പിച്ചു. അറിയൂസ്‌ യേശുക്രിസ്തുവിന്റെ ദൈവത്വത്തെയും പ. ത്രിത്വത്തെയും നിഷേധിച്ചു. അപ്പോ ളനെറിയസ്‌ ക്രിസ്തുജനനം ചരിത്രത്തില്‍ നടന്ന ഒരു സംഭവം ആയതിനാല്‍ “ക്രിസ്തു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു”” എന്ന വേദവിപരീതത്തിലും എത്തിച്ചേര്‍ന്നു. ഈ ചര്‍ച്ചകളില്‍ ഇടപെട്ട നെസ്തോറിയോസ്‌ ആകട്ടെ, കനയക പ്രസവിച്ചത്‌ ക്രിസ്തുവിനെയാണ്‌; ദൈവത്തെ അല്ല. അതിനാല്‍ മറി യമിനെ ക്രിസ്തുവിന്റെ അമ്മ എന്ന്‌ വിളിക്കണമെന്നും ദൈവമാതാവ്‌ എന്ന്‌ വിളിക്കരുതെന്നും പഠിപ്പിക്കുവാന്‍ തുടങ്ങി. അലക്സാര്ടിയായില്‍ വേദ ശാസ്ത്രശാഖ ഇത്തരം (്രംശങ്ങളെ ശക്തിയായി അതതു കാലങ്ങളില്‍ പ്രതി രോധിച്ചുകൊണ്ടിരുന്നു. വി. കൂറിലോസ്‌, അത്താനാസിയോസ്‌ തുടങ്ങിയ പിതാ ക്കന്മാര്‍ “ദൈവത്തിന്റെ ഏകപുത്രനും സര്‍വ്ൃലോകങ്ങള്‍ക്കും മുമ്പേ പിതാ വില്‍ നിന്ന്‌ ജനിച്ചവനും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, സത്യദൈവ ത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാം ശത്തില്‍ പിതാവിനോട്‌ സമത്വമുള്ളവനും തന്നാല്‍ സകലവും നിര്‍മ്മിക്കപ്പെ ട്ടവനും” ആയവനാണ്‌ ക്രിസ്തുവില്‍ മനുഷ്യനായത്‌ എന്ന കൃത്യമായ നിര്‍വ്വ ചനം ഉണ്ടാക്കുകയും ആയത്‌ വിശ്വാസപ്രമാണവും സഭയുടെ ഓദ്യോഗിക വിശ്വാസനിലപാടുമായി പഠിപ്പിക്കുകയും ചെയ്തു. നെസ്തോറിയോസിന്റെ ഗുരു തരമായ വേദവിപരീതത്തിനെതിരായി “മറിയം, സംശയംകൂടാതെ ദൈവ മാതാവ്‌” എന്ന്‌ മാര്‍ സേവേറിയോസ്‌ പാര്രിയര്‍ക്കീസ്‌ (ആറാം നൂറ്റാണ്ട്‌) പഠി പ്പിച്ചു. ചുരുക്കത്തില്‍ നാല്‍, അഞ്ച്‌, ആറ്‌ നൂറ്റാണ്ടുകളിലുണ്ടായ ഈ വേദവിപരീ തങ്ങളുടെ പശ്ചാത്തലത്തില്‍ കന്ൃകമറിയാമിനെ കുറിച്ച്‌ പരാമര്‍ശിക്കപ്പെടു മ്പോള്‍ എല്ലാം “ദൈവമാതാവായ വിശുദ്ധ” കന്യകമൊര്‍ത്ത്‌ മറിയം വിശേഷി പ്പിക്കപ്പെടണമെന്നും, കാരണം മറിയാമില്‍ “വചനം” ജഡം ധരിച്ചു, ഒമ്പതു മാസവും ഉദരത്തില്‍ വസിച്ചശേഷം മറിയം ദൈവത്തെ പ്രസവിച്ചു എന്ന വേദ പുസ്തകത്തിലെ അടിസ്ഥാന്പ്രമാണത്തെ പ. സഭ സാക്ഷിക്കണമെന്നും പിതാ ക്കന്മാര്‍ പഠിപ്പിച്ചു. രണ്ടാമതു ഒരു സ്ഖലിതം വിശ്വാസ്പ്രമാണത്തിന്റെ സുറി യാനി മൂലത്തില്‍ വന്നിട്ടുള്ളതും തര്‍ജ്ജമയില്‍ മലങ്കരയില്‍ എത്തിയതും 810 00000001 ॥॥॥0॥॥॥ ൧.1൧. 0൨.൨0 ൯൧0൧൭ ൭൦൨1൧ ൮൮1൦൮ ബഹു. അച്ചന്‍ ചൂണ്ടിക്കാണിക്കുന്നത്‌ താഴെ പറയുന്നപ്രകാരമാണ്‌: “മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി “തിരുമനസ്സായ പ്രകാരം” സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി” എന്നാണല്ലോ നാം ഉപയോഗിച്ചു വരു ന്നത്‌. എന്നാല്‍ മൂലരൂപത്തില്‍ (ലമി (0൩) “എഴുതപ്പെട്ട്രപകാരം' അഥവാ “തിരുവചനപ്രകാരം” (൭0070൩ഉ 0 1൦ ടണ്ഠാധ്ഥ൦) എന്നാണ്‌. അര്‍ത്ഥത്തിലും ആശയത്തിലും “തിരുവിഷ്ടവും', “തിരുവെഴുത്തും” ഒന്നുതന്നെയാണെങ്കിലും പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണം എന്ന ആശയം വ്യക്ത മാകുന്നത്‌ എഴുതപ്പെട്ട്,പകാരം എന്ന്‌ ചൊല്ലുമ്പോഴാണല്ലോ. പഴയനിയമ-പുതി യനിയമ ബന്ധവും, “മനുഷ്യാവതാരം” എന്ന യാഥാര്‍ത്ഥ്യം മുന്‍പറയപ്പെട്ടിട്ടു ള്ളത്‌, മറിച്ച്‌ പെട്ടെന്നുണ്ടായ ഒരു “തിരുവിഷ്ട്‌ മല്ല, കാലതികവില്‍ സംഭവിച്ച പ്രവചന പൂര്‍ത്തീകരണമാണ്‌ എന്നൊക്കെയുള്ള വലിയ അര്‍ത്ഥം “തിരുവെ ഴുത്തുകളിന്‍പ്രകാരം' എന്ന പദ്പ്പയോഗത്തിന്‌ ഉണ്ട്‌ എന്ന്‌ ബഹു. അച്ചന്‍ ചൂണ്ടിക്കാണിക്കുന്നു. കത്തോലിക്കാ സഭയും ഇതര ഓര്‍ത്ത ഡോക്സ്‌ സഭകളും വിശ്വാസ പ്രമാണം ആരാധനയിലുപയോഗിക്കുന്ന മറ്റ്‌ ക്രൈസ്തവ വിഭാഗങ്ങളും “തിരു വെഴുത്തുകളിന്‍പ്രകാരം' (200101൧൭ 10 1൨൦ ട504%)ഡ്ഥ൦ട) എന്ന്‌ മാത്രം ഉപയോ ഗിക്കുമ്പോള്‍ സുറിയാനി സഭയില്‍ മാതം എങ്ങനെ “തിരുവിഷ്ട'മായി എന്ന ചോദ്യത്തിന്‌ കാരണം കണ്ടെത്തേണ്ടതുണ്ട്‌. ആദ്യകാല കൈയെഴുത്തുപ്രതികളില്‍ ഉണ്ടായ ഒരു അക്ഷര വ്യത്യാസ ത്തില്‍ നിന്നുമായിരിക്കാം സ്ഖലിതം ഉണ്ടായത്‌ എന്ന അച്ചന്റെ അഭിപ്രായ ത്തോട്‌ യോജിക്കുന്നു. ആയത്‌ ഇപ്രകാരമാണ്‌. സുറിയാനി ഭാഷയില്‍ “തിരുവിഷ്ടം' എന്നതിന്‌ “അക്ദസ്ബോ” എന്നും “തിരുവെഴുത്ത്‌” എന്നതിന്‌ “അക്ദക്സീബ്‌' എന്നുമാണ്‌. മൂലരൂപത്തില്‍, പ്രത്യേ കിച്ചും സുറിയാനിയില്‍ എഴുതുമ്പോള്‍, ഏറെ അടുത്തു നില്‍ക്കുന്നതും ചെറിയ അശ്രദ്ധ മൂലം തെറ്റുവാന്‍ സാദ്ധ്യതയുള്ളതുമായ പദങ്ങളാണ്‌ ഇവ. അതുകൊണ്ടുതന്നെ “അക്ദക്സീബ്‌” (തിരുവെഴുത്തുകളിന്‍പ്രകാരം) എന്ന തിന്‌ “അക്ദസ്ബോ' (തിരുവിഷ്ട്രപകാരം) എന്ന തെറ്റ്‌ സംഭവിച്ചതായിരിക്കാം! ഏതായാലും മേല്പറഞ്ഞ രണ്ട്‌ സ്ഖലിതങ്ങളും വിശ്വാസ്പ്രമാണത്തിലേത് ആകയാല്‍ മൂന്നു പൊതുസുന്നഹദോസുകളിലെ സത്യവിശ്വാസത്തെ മുറുകെ പിടിക്കുന്ന സഭ' പ. സുന്നഹദോസില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ തെറ്റു തിരുത്തി “വി. റൂഹായാല്‍ കന്യകമറിയാമില്‍ നിന്നും” എന്നും “തിരുവെഴു ത്തുകളിന്‍പ്രകാരം' എന്നും മാറ്റി ഉപയോഗിക്കണമെന്ന ബഹു. അച്ചന്റെ നിര്‍ദ്ദേ ശത്തോട്‌ ഞാനും പൂര്‍ണ്ണമായും യോജിക്കുന്നു. “തിരുവെഴുത്തുകളിന്‍പ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി, വി. റൂഹായാല്‍ കന്യകമറിയാമില്‍ നിന്നും” എന്ന്‌ നാം ചൊല്ലി ശീലിക്കണം! വി. മാമോദീസാ സ്വീകരിക്കുകയും വി. മുറോനാല്‍ അഭിഷിക്തരാവുകയും ചെയ്തിട്ടുള്ളവരുടെ അവകാശവും ഉത്തരവാദിത്വവുമാണ്‌ “വിശ്വാസപ്രമാണം” ഉറക്കെ ചൊല്ലി പ്രഖ്യാപിക്കുകയെന്നത്‌. എന്നാല്‍ വി. മാമോദീസാ സ്വീകരി ച്ചിട്ടില്ലാത്തവര്‍ക്ക്‌ ആയത്‌ പഠനാവശ്യത്തിനായി ഉപയോഗിക്കാമെന്നല്ലാതെ “പ്രമാണമായി ചൊല്ലുവാന്‍ അവകാശം ഇല്ല എന്നും നാം ഓര്‍ക്കണം. ഇക്കാ രണത്താലാണ്‌ വി. കുര്‍ബ്ബാനയില്‍ വചനശുശ്രൂഷ കഴിഞ്ഞാല്‍ ആദ്യം വി. മാമോദീസാ സ്വീകരിച്ചിട്ടില്ലാത്തവരെ പിരിച്ചുവിട്ടശേഷം വാതിലുകള്‍ അടച്ച ശേഷം മാത്രം അന്നഫുറാ ആരംഭിക്കുന്നത്‌ എന്ന്‌ നേരത്തെ സൂചിപ്പിച്ചിട്ടു ള്ളതും ഓര്‍ക്കണം. വൈകി വരുന്നവര്‍ക്കും വി. കുര്‍ബ്ബാന അനുഭവിക്കുവാന്‍ ഒരുങ്ങിയിട്ടില്ലാത്തവര്‍ക്കും അന്നഫുറായില്‍ പങ്കെടുക്കുവാന്‍ അവകാശമില്ല എന്ന്‌ പിതാക്കന്മാര്‍ പ്രത്യേകം പഠിപ്പിക്കുന്നുണ്ട്‌. ഒരുക്കമില്ലാത്തവര്‍ക്കും വഴി പോക്കര്‍ക്കും “കാണുവാനും' മെഗാഫോണിലൂടെ ചന്തസ്ഥലങ്ങളില്‍പ്പോലും കേള്‍പ്പിക്കുവാനുമുള്ളതല്ല വി. കുര്‍ബ്ബാന; മറിച്ച്‌ വാതിലുകള്‍ അടച്ചശേഷം “എനിക്കും എന്‍ വീട്ടുകാര്‍ക്കും” ഒരുക്കപ്പെടുന്ന മഹാരഹസ്യമാണ്‌ എന്ന്‌ തിരി ച്ചറിവ്‌ നമ്മില്‍ ഉണ്ടാകണം. വിശ്വാസ്പ്രമാണത്തിന്റെ പ്രാഗ്രൂപങ്ങളും മറ്റ്‌ സംസ്ക്കാരങ്ങളിലെ വിശ്വാസ പ്രമാണങ്ങളും, പ്രത്യേകിച്ച്‌ “ശേമാ ഇസ്രായേല്‍ ' (ഇസ്രായേലേ കേള്‍ക്കാ! ആവർത്തനപുസ്തകം ആറാം അദ്ധ്യായം) എന്ന യെഹൂദാ വിശ്വാസപ്രമാ ണവും അവയുടെ പ്രാധാന്യവും മറ്റും ബഹു. അച്ചന്‍ വിശദമായി ഈ അദ്ധ്യാ യത്തില്‍ വിശകലനം ചെയ്യുന്നുണ്ട്‌. 7, 1, ൧. 1.൧. 1. ൧. 1൧ “ശേമാ” (കേള്‍ക്ക) എന്ന വിശ്വാസ്പ്രമാണ വായനയിലൂടെയാണ്‌ യഹുദര്‍ എക്കാലത്തും സുനഗോഗ്‌ ആരാധന ആരംഭിക്കുന്നത്‌. ശേമായുടെ ചുരുള്‍ നെറ്റിയില്‍ കെട്ടിവയ്ക്കുകയോ ഒരു തോള്‍സഞ്ചിയിലിട്ട്‌ ഹൃദയത്തോട ചേര്‍ത്ത്‌ ബന്ധിക്കുകയോ (ആവ. 6:6-8) ചെയ്യാതെ അവന്‍ പ്രാര്‍ത്ഥിക്കുവാന്‍ അവകാ ശമില്ല. യഹൂദാ ഭവനങ്ങളുടെയും യഹൂദര്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും (ഹോട്ടലുകളില്‍പ്പോലും) കട്ടിളപടികളില്‍ “ശേമാ ചുരുള്‍” ഒരു പെട്ടിയിലാക്കി തറച്ചുവയ്ക്കുകയും (ആവ. 6:9) അവയില്‍ നെറ്റി മുട്ടിച്ച്‌ വണങ്ങാതെ അകത്തു പ്രവേശിക്കുവാന്‍ അവന്‍ അവകാശമില്ലാ എന്നതും പ്രസ്താവ്യമാണ്‌. ചുരു ക്കത്തില്‍ യഹൂദമത വിശ്വാസത്തിന്റെ സാര്‍വ്ൃരതിക പ്രതീകമായി “ശേമാ'യെ അവര്‍ കാണുന്നു. വിശ്വാസ്പ്രമാണത്തിലെ എല്ലാ പദങ്ങളും വാക്യങ്ങളും വാചകങ്ങളും തിരു വെഴുത്തുകളില്‍ നിന്നുള്ളതും അവ പിതാക്കന്മാരുടെ ചിന്തകളില്‍ നിന്നും തൂലികയിലൂടെയും പരിശുദ്ധാത്മ വ്യാപാരത്താല്‍ എഴുതപ്പെട്ടതാണെന്നും സഭാപിതാക്കന്മാര്‍ പഠിപ്പിച്ചിരിക്കുന്നതായി അനേകം ഉദ്ധരണികള്‍ സഭയുടെ ആരാധനാ ചരിത്രത്തില്‍ ലഭ്യമാണ്‌. എ.ഡി. 2473-ല്‍ പീറ്റര്‍ ഫുള്ളര്‍ പാര്രി യര്‍ക്കീസിന്റെ കാലം മുതല്‍ ള്ള എങ്കിലും വിശ്വാസപ്രമാണം" ഏറ്റുചൊല്ലല്‍ വി. കുര്‍ബ്ബാന യുടെ ഭാഗമായി നിര്‍ബന്ധ മായും ഉപയോഗിച്ചു കാണു ന്നുണ്ട്‌. 7 സാര്‍വ്ൃരതിക സഭയുടെ പ്രതീകമായ ഏകവിശ്വാസം, ഏക മാമോദീസാ, ഏക ക്രിസ്തു എന്ന തത്വം പ്രഘോ ഷിക്കപ്പെടുന്നതും അവയി ലൂടെ പ. സഭയ്ക്ക്‌ സത്യവിശ്വാ സത്തിലുള്ള സാര്‍വ്ൃരതികത കൈവരുന്നതും “വിശ്വാസ ങ്ങു ] മ! വേള്‍ഡ്‌ കണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ജനറല്‍ സ്വെകട്ടറി ഡോ. ജെറി പില്ല്ലൈ, ഏഷ്യാ ജനറല്‍ സ്വെകരട്ടറി ജോര്‍ജ്‌ ചുനക്കര, നാഷണല്‍ കൌണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ഇന്‍ ഇന്ത്യ ജനറല്‍ സ്വെകട്ടറി അസീര്‍ ഏബനേസര്‍ എന്നിവര്‍ ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ പ. ബസേലിയോസ്‌ മാര്‍ത്തോമ മാത്യുസ്‌ 2. 1.71. 3141൧7 1.14. ടാലി പ്രമാണ” പ്രഖ്യാപനത്തിലൂടെയാകയാല്‍ ആയത്‌ പൂര്‍ണ്ണരൂപത്തില്‍ പ. സഭ ഒന്നടങ്കം ആരാധനാവേളകളില്‍ ഏറ്റുചൊല്ലണമെന്ന്‌ മോശ ബര്‍കീപ്പാ നിഷ്‌ കര്‍ഷിക്കുന്നുണ്ട്‌. ആയത്‌ പ. സഭയുടെ പ്രാര്‍ത്ഥനയും സാക്ഷ്യവും സ്തുതിപ്പും അനുസ്മരണവും പ്രത്യാശയും എല്ലാമെല്ലാമാകുന്നുവെന്ന്‌ പിതാ ക്കന്മാര്‍ ആവര്‍ത്തിച്ച്‌ പഠിപ്പിക്കുന്നുണ്ട്‌. വിശ്വാസ്പ്രമാണത്തിലെ വേദശാസ്ര്രം ബഹു. അച്ചന്‍ ഈ അദ്ധ്യായ ത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ ലേഖനം ആയത്‌ പ്രതിപാദിച്ചി ട്ടില്ല (പഠനം ആഗ്രഹിക്കുന്നവര്‍ക്ക്‌ അനേകം പുസ്തകങ്ങളും ലേഖനങ്ങളും ഈ വിഷയത്തില്‍ ലഭ്യമാണ്‌). എന്നാല്‍ വിശ്വാസ്പ്രമാണത്തിന്റെ അവസാന വരികള്‍ - മരിച്ചുപോയവരുടെ ഉയിര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു” എന്ന അതിമനോഹരമായ ക്രൈസ്തവ പ്രത്യാശയാണ്‌ എന്ന്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ ബഹു. അച്ചന്‍ ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്‌. പ 0001101047 8) ൧൮5 ലു " ) ചി ്്‌) ലി വ്സ്് വി ” വ ക്രിസ്ത്യന്‍ കോണ്‍ഫ്ഥരന്‍സ്‌ ഓഫ്‌ കക്‌ ്്നനന്നതാനനന്നുന്നി തൃതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ര റി പുത്തന്‍കാവ്‌ മെട്രോപ്പൊലിറ്റന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ കേരളാ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ ഭ്രദാസനത്തിന്റെ സഹായ മ്രെതാപ്പോലീത്തായായി ചെന്നൈ ഭ്രദാസന മ്വരെതാപ്പോലീത്താ ഗീവര്‍ഗീസ്‌ മാര്‍ പീലക്സിനോസിനെ പരിശുദ്ധ 101. 06 പഠ. 40 കാതോലിക്കാ ബാവ നിയമിച്ചു. 1115 ൧ ൨-ലലക്ഥവഥഥട 8൨൧൧-5൦ സഖറിയാ മാര്‍ അന്തോണിയോസ്‌ മ്മെതാപ്പോലീത്തായുടെ നാല്പതാം ഓര്‍മ്മദിനം 2023 സെപ്റ്റംബര്‍ 28-നു ശാസ്താംകോട്ട മാണ്‌ ഹോറേബ്‌ ആശ്രമത്തിലെ മാര്‍ ഏലിയാ ചാപ്പലില്‍ വച്ച്‌ ആചരിച്ചു. ശുശ്രൂഷകള്‍ക്ക്‌ പ. മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മ്മെതാ പ്പോലീത്താമാരായ ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഡോ. ഗ്രബി യേല്‍ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌, ഡോ. എര്രഹാം മാര്‍ എപ്പിഫാനിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌, അലക്സിയോസ്‌ മാര്‍ യൌസേബിയോസ്‌, യാക്കോബ്‌ മാര്‍ ഏലിയാസ്‌, ഡോ. സക്കറിയാസ്‌ മാര്‍ അപ്രേം, ഗീവര്‍ഗീസ്‌ മാര്‍ പക്കോമിയോസ്‌ എന്നി വര്‍ നേതൃത്വം നല്‍കി. 2023 ടല്യാദന്ഥല്‌ 30 ൧3റ്റ6 0180 01021 40 10 ( 1, ൧1൧൪1൧1൧ ൨൨210൨൧൨0൨ ൭൦൨1൧ ൮൮൦൮ മര്‍ദ്ദീന്‍ യാത്രയുടെ നുറ വര്‍ഷങ്ങള്‍ ഡെറിന്‍ രാജു ചരിര്രത്തിനു ഒരു ആവര്‍ത്തന സ്വഭാവമുണ്ടെന്നു പറയാറുണ്ട്‌. മലങ്കര സഭാ തര്‍ക്കത്തിന്റെ കാര്യത്തിലെങ്കിലും അത്‌ ഒരു വലിയ പരിധി വരെ ശരി യാണ്‌. തര്‍ക്കവും ഭിന്നതയും കഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടു കാലത്തെ മലങ്കരസഭാ ചരിത്രത്തിന്റെ സിംഹഭാഗവും അപഹരിച്ചതാണ്‌. എന്നാല്‍ എപ്പോഴെല്ലാം തര്‍ ക്കവും ഭിന്നതയും ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ അത്‌ പരിഹരിക്കാ നുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്‌. അന്ത്യോഖ്യന്‍ സഭയുടെ അധീശത്വ മനോഭാവവും അതിനോട്‌ വിധേയത്വം പുലര്‍ത്തിയ മലങ്കരയിലെ ഒരു വിഭാഗത്തിന്റെ താല്‍പര്യങ്ങളും ഇരുപതാം നൂറ്റാണ്ടിലെ ഭിന്നതയുടെ പ്രധാന കാരണമായിരുന്നു. 1911-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ അബ്ദുള്ളാ രണ്ടാമന്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിനെ അകാരണമായും അകാനോനികമായും മുടക്കിയത്‌ ഭിന്നത രൂക്ഷമാക്കി. അതിനു മുമ്പ്‌ ഭിന്നത ഏറെയും ആശയപരമായിരുന്നെങ്കില്‍ മുടക്ക്‌ ഭിന്നതയെ വ്യവസ്ഥാപിതമാക്കി. പാത്രിയര്‍ക്കീസ്‌ അനുകൂലവിഭാഗവും (ബാവാ കക്ഷി) മ്രെതാപ്പോലീത്താ അനുകൂലവിഭാഗവും (മ്മരെതാന്‍ കക്ഷി) അസോസിയേഷനു കള്‍ വിളിച്ചുകൂട്ടുകയും സമുദായത്തിനായി ദ്രസ്റ്റിമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. കേസുകളും ആരംഭിച്ചു. ഇതില്‍ പ്രധാനമായത്‌ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ്‌ മലങ്കര മ്രെതാപ്പോലീത്താ എന്ന നിലയില്‍ വട്ടിപ്പണത്തിന്റെ പലിശ വാങ്ങുന്നതിനെതിരെ പാ്രതിയര്‍ക്കീസ്‌ പക്ഷം നല്‍കിയ കേസാണ്‌. തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ വീരരാഘവയ്യുങ്കാര്‍ പുറപ്പെടുവിച്ച വിധി പൂര്‍ണമായും മാര്‍ ദീവന്നാസിയോസിനു എതിരായിരുന്നു. പാത്രിയര്‍ക്കീസ്‌ പക്ഷത്തിനു പൂർണവിജയം നല്‍കിക്കൊണ്ട്‌ മുടക്കിനെ അനു കൂലിച്ച്‌ പുറപ്പെടുവിച്ച വിധി അംഗീകരിക്കാനോ സ്വാത്രന്ത്ര്യം നഷ്ടപ്പെടുത്തി പാത്രിയര്‍ക്കീസിനു വിധേയപ്പെടാനോ മ്മെതാപ്പോലീത്തായോ അദ്ദേഹത്തെ അനുകൂലിച്ച ഭൂരിപക്ഷമോ തയ്യാറായില്ല. പിളര്‍പ്പായിരുന്നു മുന്നില്‍ ശേഷിച്ച മാര്‍ഗം. എന്നാല്‍ ഭിന്നത ഒഴിവാക്കാന്‍ ഒരു അവസാന്രശമമെന്ന നിലയിലാണ്‌ തന്റെ വൃദ്ധതയില്‍, കാഴ്ച തീരെ മങ്ങിയ ഘട്ടത്തില്‍ അതിസാഹസികമായ ഒരു യത്നത്തിനു വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ്‌ തയ്യാറായത്‌. ഭിന്നത രൂക്ഷമാക്കേണ്ടതില്ല എന്ന്‌ കരുതി 1923-ല്‍ ഒന്നാം കാതോലിക്കാ കാലം ചെയ്തിട്ട്‌ പത്തു വര്‍ഷമായിരുന്നെങ്കിലും ഒരു പുതിയ കാതോലിക്കായെ തിരഞ്ഞെടുത്തിരുന്നുമില്ല. അതുകൊണ്ട്‌ തന്നെ വിധി വന്നപ്പോള്‍ പരാജയ പ്പെട്ടതുകൊണ്ടാണോ മാര്‍ ദീവന്നാസിയോസ്‌ മര്‍ദ്ദീന്‍ യാത്രയ്ക്ക്‌ ഒരുങ്ങിയത്‌ എന്ന്‌ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല യാത്ര തുടങ്ങുന്ന സമയത്ത്‌ കുണ്ടറ വച്ച്‌ സംശയത്തിനിടയുണ്ടാകാത്തവണ്ണം വട്ടശ്ശേരില്‍ മാര്‍ ദീവന്നാ സിയോസ്‌ തന്റെ യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്‌. ”... യാത്രോദ്ദേ ശ്ൃത്തെപ്പറ്റി പലരും പല വിധത്തില്‍ ഈഹിക്കുന്നു. വ്യവഹാരത്തില്‍ തോഠറ്റതു മൂലമുണ്ടായ ദുഃഖം തീര്‍ക്കാന്‍ വിദേശസഞ്ചാരത്തിനു പുറപ്പെട്ടിരിക്കുകയാണ്‌. വല്ല കാരണവും പറഞ്ഞ്‌ യെരുശലേമില്‍ എത്തി ശിഷ്ടായുസ്സ്‌ അവിടെ കഴിക്കാന്‍ പുറപ്പെടുകയാണ്‌. പാത്രിയര്‍ക്കീസിനെ കണ്ട്‌ യഥാര്‍ഥങ്ങളെല്ലാം ധരിപ്പിച്ചിട്ടും നിഷ്പക്ഷനിലയില്‍ ഒന്നും ചെയ്യാത്തപക്ഷം ഏതെങ്കിലും കിഴക്കന്‍ സഭയില്‍ ചേരണമെന്നാണുദ്ദേശ്യം, എന്നീ വിധത്തില്‍ പോകുന്നു ഈഹാപോഹങ്ങള്‍. പാരതിയര്‍ക്കീസിനെ കണ്ട്‌ ഇപ്പോഴത്തെ കുഴപ്പങ്ങളും അവയുടെ യഥാര്‍ഥ കാരണങ്ങളും നേരിട്ട്‌ ധരിപ്പിക്കണമെന്ന്‌ മാത്രമാണ്‌ നമ്മുടെ യാത്രയുടെ ഉദ്ദേശ്യം എന്ന്‌ തെളിവായിത്തന്നെ പറഞ്ഞുകൊള്ളട്ടെ...” (മാര്‍ ഗീവറുഗീസ്‌ ദവന്നാസ്ധ്യോസ്ധിമ്റെ നിത്യാക്ഷശങ്ങള്‍ി, മൂന്നാം വാള്യം). 1923 ജൂണ്‍ 23-നു കുണ്ടറയില്‍ നിന്ന്‌ ആരംഭിച്ച മര്‍ദ്ദിന്‍ യാത അഞ്ച്‌ മാസങ്ങള്‍ക്കു ശേഷം നവംബര്‍ 30-ന്‌ ഷൊര്‍ണ്ണൂരില്‍ അവസാനിച്ചു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിന്റെ സഹയാത്രികരായി പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍, ചെറിയമഠത്തില്‍ സക്കറിയ മല്പാന്‍, മാര്‍ ദീവന്നാസിയോസിന്റെ പരിചാരകരായ അയപ്പ്‌, കുന്നംകുളം സ്വദേശി വാറു എന്നിവരായിരുന്നു മര്‍ദ്ദീന്‍ യാര്തയില്‍ ഉണ്ടായിരുന്നത്‌. അത്യന്തം ക്ലേശകരവും സാഹസികവുമായ ആ ദാതൃത്തിനു നൂറ്‌ വര്‍ഷങ്ങള്‍ ആവുകയാണ്‌. പില്‍ക്കാലത്ത്‌ പലരും ആ 101. 06 പഠ. 40 115 ൨/൧ ഠലലക്ഥഥഥ്ട ഒന്ന റ 0ഠടം 0 ! ദൌത്യം പല രീതിയില്‍ തുടര്‍ന്നു. മര്‍ദ്ദീനു പകരം ഹോംസോ ലെബനോനോ ഒക്കെ ആയി എന്നു മാര്രം. അതാണ്‌ ആദ്യമേ ചരിത്രത്തിന്റെ ആവര്‍ത്തന സ്വഭാവത്തെപ്പറ്റി എഴുതാനുള്ള കാരണവും. കുണ്ടറയില്‍ ആരംഭിച്ച യാധ്ര ബോംബെയില്‍ നിന്ന്‌ ബ്രസായിലേക്കു കപ്പല്‍ വഴിയും ബ്രസായില്‍ നിന്ന്‌ ബാഗ്ദാദിലേക്കു തീവണ്ടി വഴിയും ആയി രുന്നു. മൊസൂളില്‍ എത്തിയത്‌ കാറിനായിരുന്നു. നന്നേ അപരിഷ്കൃതവും അവികസിതവുമായ മര്‍ദ്ദീനില്‍ നിരവധി വെല്ലുവിളികളാണ്‌ മാര്‍ ദീവന്നാസി യോസും കൂടെയുള്ളവരും നേരിട്ടത്‌. കള്ളന്മാര്‍ ഉള്‍പ്പെടെയുള്ളവരെ അവര്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നു. എങ്കിലും പാരതിയര്‍ക്കീസ്‌ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയനെ കാണുവാനും മലങ്കരയിലെ വിഷയങ്ങള്‍ അവതരിപ്പി ക്കുവാനും സന്ധിവ്യവസ്ഥകള്‍ സംസാരിച്ചു ഉറപ്പിക്കുവാനും സാധിച്ചു. പാത്രി യര്‍ക്കീസ്‌ തന്നെ നേരിട്ട്‌ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിന്റെ മുടക്ക്‌ തീര്‍ ത്തിരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മുടക്ക്‌ യഥാര്‍ത്ഥത്തില്‍ തന്നെ ബാധിച്ചു എന്ന്‌ അശേഷവും മാര്‍ ദീവന്നാസിയോസ്‌ ചിന്തിച്ചിരുന്നില്ല. അതു കൊണ്ട്‌ തന്നെയാണ്‌ മുടക്കിനുശേഷവും അദ്ദേഹം പട്ടം കൊടുക്കുക വരെ ചെയ്തിരുന്നത്‌. എന്നാല്‍ മുടക്ക്‌ സഭാ യോജിപ്പിന്‌ ഒരു പ്രതിസന്ധിയായി സഭാതലത്തില്‍ നിലനിന്ന ഘട്ടത്തില്‍ ആ മുടക്ക്‌ ഒഴിവായാല്‍ ഭിന്നതയും ഒഴിവാകും എന്നദ്ദേഹം ചിന്തിച്ചതില്‍ തെറ്റ്‌ പറയാനാകില്ലല്ലേോ. പാര്രിയര്‍ക്കീ സിന്റെ മുടക്ക്‌ തീര്‍ത്തതായ പ്രസ്താവന നടന്നതിന്റെ പിറ്റേ ദിവസം നടന്ന മ്രെതാന്‍ സ്ഥാനാഭിഷേകത്തില്‍ മാര്‍ ദീവന്നാസിയോസ്‌ കാപ്പാ ധരിച്ച്‌ പാത്രിയ ര്‍ക്കീസിനോടൊപ്പം സംബന്ധിക്കുകയും ചെയ്തു. തന്റെ പ്രായാധിക്യവും മരു ഭൂമിയിലെ ഉഷ്ണവും മാര്‍ ദീവന്നാസിയോസിനെ നന്നേ ക്ഷീണിപ്പിച്ചുവെങ്കിലും സമുദായത്തിലെ ഭിന്നത തീരാന്‍ പോകുന്നു എന്ന ചിന്ത അദ്ദേഹത്തെ ഉത്സാഹ പ്പെടുത്തിക്കൊണ്ടിരുന്നു. മലങ്കരയില്‍ നിന്ന്‌ ആളുകള്‍ എത്തിയ ഉടനെ മുടക്ക്‌ തീര്‍ത്തു കല്പന പാ്രതിയര്‍ക്കീസ്‌ കൊടുത്തു എന്ന്‌ തെറ്റിദ്ധരിക്കേണ്ടതില്ല. 2023 ടല്യാ(ടന്ഥല 30 റ്റ] 7 1924 മകര മാസം 9-നു മാര്‍ ദീവന്നാസിയോസ്‌ പരുമല സെമിനാരിയില്‍ നിന്ന്‌ അയച്ച കല്പനയില്‍ കാണുന്നത്‌ ശീമയില്‍ എത്തിയശേഷം 47 ദിവസങ്ങള്‍ പാത്രിയര്‍ക്കീസ്‌ മലങ്കരയില്‍ നിന്നുള്ള സംഘത്തിന്റെ ആവശ്യങ്ങള്‍ അംഗീക രിക്കുകയോ അവയ്ക്കു ചെവികൊടുക്കുകയോ ചെയ്തില്ലായെന്നാണ്‌. മാര്‍ ദീവന്നാസിയോസിന്റെ കുടെ സഹകാര്‍മികത്വത്തില്‍ നടന്ന മ്രെതാന്‍ സ്ഥാനാ ഭിഷേകത്തില്‍ സ്ഥാനം പ്രാപിച്ച ഒരാള്‍ നേരത്തെ മലങ്കരയില്‍ ഉണ്ടായിരുന്ന ഏലിയാസ്‌ റമ്പാനായിരുന്നു. ഇദ്ദേഹം മാര്‍ യൂലിയോസ്‌ എന്ന പേരിലാണ്‌ മ്രെതാന്‍ സ്ഥാനം പ്രാപിച്ചത്‌. മുടക്ക്‌ തീര്‍ത്ത കല്പന പാ്ര്തിയര്‍ക്കീസ്‌ ഇദ്ദ ഹത്തെയാണ്‌ ഏല്പിച്ചത്‌. മൊസൂളില്‍ നിന്ന്‌ ഒക്ടോബര്‍ 31-നു അയച്ച ടെല്രഗാം സന്ദേശത്തില്‍ ഇത്‌ പറയുന്നുണ്ട്‌. തുടര്‍ന്ന്‌ സംഘം മലങ്കരയിലേക്ക്‌ തിരിച്ചുപോന്നു. മാര്‍ യൂലിയോസും കൂടെ ഉണ്ടായിരുന്നു. മാര്‍ യുലിയോസും മലങ്കരയിലേക്ക്‌ വരുന്നു എന്നറിഞ്ഞപ്പോള്‍ കോട്ടയം ചെറിയപള്ളി, നിരണം പള്ളി തുടങ്ങിയ പല ദൈവാലയങ്ങളും അദ്ദേഹത്തെ മലങ്കരയിലേക്ക്‌ സ്വാഗതം ചെയ്തുകൊണ്ട്‌ ടെല്രഗഗാം സന്ദേശങ്ങള്‍ അയയ്ക്കുകയുണ്ടായി. നവംബര്‍ 30-നു സംഘം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ആര്‍ക്കോണത്തു വച്ച്‌ കല്‍പ്പന കാണണമെന്ന്‌ മാര്‍ ദീവന്നാസിയോസ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ മാര്‍ യൂലിയോസ്‌ കല്‍പന ചെറിയമഠത്തില്‍ മല്‍പ്പാനെ ഏല്‍പ്പിക്കുകയും മല്‍പ്പാന്‍ അത്‌ വായിക്കുകയും ചെയ്തുവെന്നും തങ്ങള്‍ അത്‌ കേട്ടു എന്ന്‌ ഗിരിദീപത്തില്‍ മാര്‍ ഈവാനിയോസ്‌ എഴുതിയിട്ടുണ്ട്‌. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ മുടക്കു തീര്‍ത്ത കല്‍പ്പനയുടെ കാര്യം ആളുകള്‍ മാര്‍ യൂലിയോസിനോട്‌ ചോദിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം കല്‍പന കാണിക്കുവാനോ വായിച്ചു കേള്‍പ്പിക്കുവാനോ തയ്യാറാകാതെ മുടക്ക്‌ തീര്‍ത്ത കല്പന തന്റെ കൈവശമുണ്ടെന്നും മുടക്ക്‌ തീര്‍ത്തു എന്ന വാര്‍ത്ത കേട്ട്‌ വന്ന നിങ്ങള്‍ക്ക്‌ അങ്ങനെ വിശ്വസിച്ച്‌ തന്നെ മടങ്ങിപ്പോകാം എന്നും പറഞ്ഞു. എന്നാല്‍ പിന്നീട്‌ ആ കല്പന പുറത്തു വന്നില്ല. അത്‌ മാത്രമല്ല, മുടക്ക്‌ തീര്‍ത്തി ല്ലായെന്നും അബ്ദേദ്‌ മശിഹായുടെ സ്ഥാനത്തെ നിഷേധിക്കണം, ഉടമ്പടി കൊടുക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കല്പനയില്‍ ഉണ്ടെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ യൂലിയോസും മറ്റും ആരംഭിക്കുകയും ചെയ്തു. സമാധാനം വിണ്ടും മരീചികയായി തീര്‍ന്നു. ഏതൊരാളും അസ്തപ്രജ്ഞനായി പോകാ വുന്ന ഈ സാഹചര്യത്തിലാണ്‌ മാര്‍ ദീവന്നാസിയോസിലെ യഥാര്‍ഥ നേതാവ്‌ ഉണര്‍ന്നത്‌. 12 വര്‍ഷമായി നീട്ടിവച്ചിരുന്ന കാതോലിക്കാ സ്ഥാനാരോഹണം സഭയുടെ ഭാവിയെ കരുതി നിര്‍വഹിക്കുവാന്‍ അദ്ദേഹം തയ്യാറായി. കോട്ടയം, അങ്കമാലി ഇടവകകളുടെ ഗീവറുഗീസ്‌ മാര്‍ പീലക്സിനോസിനെ ബസേലി യോസ്‌ ഗീവറുഗീസ്‌ പ്രഥമന്‍ എന്ന പേരില്‍ മലങ്കരയുടെ സുന്നഹദോസ്‌ പൌരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക്‌ ഉയര്‍ത്തി. വട്ടിപ്പണക്കേസ്‌ വിധിക്കെ തിരെ മാര്‍ ദീവന്നാസിയോസ്‌ റിവ്യൂ ഹര്‍ജി കൊടുക്കുകയും ചീഫ്‌ ജസ്റ്റിസ്‌ പ. വട്ടശേരില്‍ തിരുമേനിയുടെ മുടക്ക്‌ തീര്‍ത്തുവെന്ന്‌ പാര്രിയര്‍ക്കീസ്‌ വിഭാഗം കോടതിയില്‍ “42. മാര്‍ ഗീവറുഗീസ്‌ ദീവന്നാസ്യോസ്‌ മ്രെതാപ്പോലീത്തായുടെ മുടക്കു സിവിള്‍ കോടതിയാല്‍ അസ്ഥിരപ്പെടുത്തപ്പെട്ടു എങ്കിലും വിശുദ്ധ അന്ത്യോക്യാ പാത്രിയര്‍ക്കീസ്‌ ബാവായില്‍ നിന്ന്‌ ഉണ്ടായിട്ടുള്ള മുടക്ക്‌ ആ തിരുമേനി തന്നെ മാറ്റാതെ അതു നിമിത്തമുണ്ടായിട്ടുള്ള ആത്മീയ മാലിനൃത്തിനു നീക്കം വരുന്നതല്ലെന്നു മലങ്കരസഭയ്ക്കെന്നപോലെ മ്മെതാപ്പോലീത്തായ്ക്കും ഉണ്ടാ യിരുന്ന വിശ്വാസം നിമിത്തം അന്ത്യോക്യായിലെ വിശുദ്ധ മോറാന്‍ മാര്‍ ഏലി യാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാ തിരുമനസുകൊണ്ട്‌ 1106-ല്‍ ഇവിടെ ഏഴുന്നെള്ളിയ സമയം മ്മെതാപ്പോലീത്താ അദ്ദേഹത്തെ സമീപിച്ചു മുടക്കു തീര്‍ക്കണമെന്ന്‌ അപേക്ഷിച്ചതനുസരിച്ച്‌ അദ്ദേഹം മുടക്കു തീര്‍ക്കുകയും വിവ രത്തിനു പള്ളികളിലേക്കു കല്പന അയക്കുകയും ചെയ്തിട്ടുള്ളതാകുന്നു.” (പ. വട്ടശേരില്‍ തിരുമേനിയുടെ മുടക്ക്‌ ഏലിയാസ്‌ തൃതീയന്‍ പാര്രിയര്‍ ക്കീസ്‌ തീര്‍ത്തു പള്ളികള്‍ക്ക്‌ കല്പന അയച്ചുവെന്ന്‌ 1937-ല്‍ കോട്ടയം ജില്ലാ കോടതിയില്‍ കൊടുത്ത കേസിന്റെ പ്രതികയില്‍ പാത്രിയര്‍ക്കീസ്‌ വിഭാഗം പറയുന്നു. മലങ്കരസ്ധഭാതരിക്കം: എത്താണ്‌ സത്വം, ഡെറിന്‍ രാജു, സോഫിയാ ബുക്സ്‌, കോട്ടയം, 2020, പേജ്‌ 249-250) 101. 06 പഠ. 40 8110 60101 ॥1॥॥॥॥॥॥ 115 ൨൧൧ ഠലലക്ഥഥഥ്ട ഒന്ന റ 0ഠടം കം 1൧1൧1൧1൧. ൨൨210൧൨0൨൭ ൭൦൨1൨1൧൮ പ്‌! ത്ര ചാറ്റ്ഫീല്‍ഡ്‌ അധ്യക്ഷനായ ബഞ്ച്‌ മാര്‍ ദീവന്നാസിയോസിനു അനുകൂലമായി തീര്‍പ്പ്‌ കല്പിക്കുകയും ചെയ്തു. | | 11 പ്‌ മാര്‍ ദീവന്നാസിയോസിന്റെ മര്‍ദ്ദീന്‍ യാത ഈ നൂറാം വര്‍ഷം അനുസ്മരി ക്കപ്പെടേണ്ടത്‌ പരാജയപ്പെട്ട ഒരു ദൌത്യമെന്ന നിലയിലല്ല. തന്റെ ഉദ്യമത്തില്‍ മാര്‍ ദീവന്നാസിയോസ്‌ ജയിക്കുക തന്നെയാണുണ്ടായത്‌. എന്നാല്‍ അതിലുപരി സഭ ഭിന്നിക്കപ്പെടരുതെന്നുള്ള മാര്‍ ദീവന്നാസിയോസിന്റെ താല്പര്യവും നിര്‍ ബന്ധവും അതിനായി എത്ര വലിയ പ്രതിസന്ധിയെയും നേരിടാന്‍ അദ്ദേഹം തയ്യാറായി എന്നതുമാണ്‌ ഓര്‍ക്കപ്പെടേണ്ടത്‌. എന്നാല്‍ മറുപക്ഷത്തു നിന്ന്‌ അതിനനുകൂലമായ താല്പര്യം കാണാതിരുന്നപ്പോള്‍ ഒരു നിമിഷം വൈകാതെ സഭയുടെ മുന്നോട്ടുപോക്കിനു വേണ്ടത്‌ ചെയ്യാന്‍ അദ്ദേഹം തയ്യാറായി എന്നതും സ്മരിക്കപ്പെടേണ്ടതാണ്‌. അത്‌ ഇന്നും പ്രസക്തവുമാണ്‌. കോട്ടയം ബസേലിയസ്‌ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന (വി ബസേലിയന്‍) കോളജിന്‌ സമര്‍പ്പിച്ച ഗുരുദക്ഷിണയായ ഡിജിറ്റല്‍ തീയേ റ്റര്‍ പ. ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യുസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ കുദാശ ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥി മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. ഫാ. ഡോ. ജോണ്‍സ്‌ ഏര്രഹാം കോനാട്ട, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു തോമസ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. 2023 ടല്യാ(ദന്ഥല 30 റ3റ്റല6 1൮.൦ ന്രസാണി പെമ്പിളമാരുടെ സാംസ്കാരിക തനിമയും വേഷവിധാനവും ഫാ. യാക്കോബ്‌ മാത്യു കാതില 1809-ലെ കണ്ടനാട്‌ പടിയോലയില്‍ (മലങ്കര ന്രസാണി പള്ളിയോഗം/ 1ഗികിദ്വിശ്ഥമ ൧൭50൮൧0൩) പെമ്പിളക്ക്‌ കാതില അനുവദനീയമെന്നു കാണാം. കാത്‌ മൂടുന്ന തരത്തിലുള്ള ഒരു കാതില പഴയകാലത്ത്‌ ന്രസാണി പെമ്പിളമാര്‍ അണിഞ്ഞിരുന്നതായി സൂചനയുണ്ട്‌. ഇതില്‍ നിന്ന്‌ വ്യത്യസ്തമായ ഒരു കാതി ലയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ മിക്ക ന്രസാണി സ്ര്രികളും ധരിച്ചിരുന്നു. ഇന്നത്തെ കമ്മലുപോലെ കാതില്‍ (ലവ 1006൦) തൂങ്ങി കിടക്കു ന്നതുപോലാണ്‌ ഈ കാതില ധരിച്ചിരുന്നത്‌. പിന്നീട്‌ ഇത്‌ അപൂര്‍വ്വമായി. ഇപ്രകാരമുള്ള രണ്ട്‌ കാതിലകള്‍ പ്രദേശികമായി ഉപയോഗിച്ചിരുന്നു. കുണുക്ക്‌ /മേക്കാമോതിരം പെമ്പിളമാര്‍ മറ്റ്‌ സ്ര്തരീകളില്‍ നിന്നും വ്യത്യസ്തമായി പതിനഞ്ച്‌ പതിനാറ്‌ വയസ്സാകുമ്പോള്‍ മേക്കാത്കുത്തി മേക്കാമോതിരം (കുണുക്ക്‌) ധരിച്ചിരുന്നു. പൈപ്പ്പോലെ അകംപൊള്ളയായി വട്ടത്തില്‍ നിര്‍മ്മിക്കുന്ന ഈ ആഭരണം ഒരു കാലത്ത്‌ വിവാഹപ്രായം ആയി എന്നതിന്റെ സൂചന കൂടിയായിരുന്നു എന്ന്‌ പറയുന്നു. വാര്‍ദ്ധക്യത്തില്‍ പ്രവേശിച്ച വല്യമ്മമാരാണ്‌ (അമ്മച്ചി) പിന്നീട്‌ ഇത്‌ കൂടുതലായി ഇട്ടുവന്നത്‌. കുണുക്ക്‌, മേക്കാമോതിരം എന്നിങ്ങനെ രണ്ട്‌ പേരുകള്‍ ഈ ആഭരഞത്തിനുണ്ട്‌. വാളിക നാണയംപോലെ ഒററ്റം വൃത്തത്തില്‍ പരന്നും കാതിന്‌ മുകളില്‍ വരുന്ന മറ്റെ അറ്റത്ത്‌ ചെറുവട്ടമുള്ളതുമാണ്‌ വാളിക. മേക്കാതില്‍ മുകളീന്‌ താഴേയ്ക്ക്‌ തുണ്ടികിടക്കുന്ന രീതിയില്‍ ഇതണിയുന്നു. മൊരശും ചങ്ങലയും നീളമുള്ള നേര്‍ത്ത കമ്പിയുടെ രണ്ടറ്റത്തായി തുല്യ അളവിലുള്ള ഇരട്ട മൊട്ടുകള്‍ കൊടുത്താണ്‌ മൊരശ്‌ നിര്‍മ്മിക്കുന്നത്‌.കൊത്തുപണികള്‍ ചെയ്യ്ത്‌ ഈ മൊട്ടുകള്‍ മനോഹരമാക്കും. മൊരശിന്റെ രണ്ടറ്റങ്ങളെയും ബദ്ധിച്ച്‌ ചെറു ചങ്ങലയും ഇതില്‍ ഉണ്ടാകും. മേക്കാതിലാണ്‌ ഇത്‌ ധരിച്ചിരുന്നത്‌. മേക്കാതില്‍ കുണുക്ക്‌ ധരിച്ചിരുന്ന ചിലര്‍ ഇടക്കാതില്‍ ഇത്‌ ധരിച്ചിരുന്നു. 101. 06 പഠ. 40 115 വ ഠലലക്ഥഥഥ്ട ഒന്ന റ 0ഠടം കാപ്പ്‌ ന്രസാാണി പെമ്പിളമാര്‍ കൈയ്യില്‍ കാപ്പ്‌ ധരിച്ചി രുന്നു.ഓരോരുത്തരും അവ രുടെ സാമ്പത്തിക സ്ഥിതി പോലെ സ്വര്‍ണ്ണത്തിലോ വെള്ളിയിലോ ഇവ നിര്‍മ്മിച്ചിട്ടു വന്നു. തൂക്കത്തിലും എണ്ണ ത്തിലും കുറഞ്ഞതും കൂടിയ തുമായ കാപ്പുകളും, കൊത്തു പണികള്‍ ഉള്ളതും ഇല്ലാത്ത തുമായ കാപ്പുകളും ഉണ്ടായി രുന്നു. തന്റെ കാലശേഷം ഇന്നാര്‍ക്ക്‌ എന്ന്‌ പറഞ്ഞ്‌ മക്ക ള്‍ക്കോ കൊച്ചുമക്കള്‍ക്കോ മറ്റ്‌ ആഭരണങ്ങള്‍ ക്കെപ്പം ഇവയും വീതം വെച്ച്‌ നല്‍കു കയോ വീതം വെച്ചെടുക്കു കയോ ആയിരുന്നു രീതി. കാല്‍തള കാലില്‍ തള ഇടുന്നവരായിരുന്നു ന്രസാണി വനിതകള്‍. അപൂര്‍വ്വമായി മാര്രമാണ്‌ അവ ശരിച്ചിരുന്നതെങ്കിലും പെമ്പിളമാരുടെ ആടയാഭരണങ്ങളില്‍ ഇതുമുള്‍പ്പെടുന്നു. വിവാഹം, മാര്‍ഗ്ഗംകളി പോലുള്ള അവസരങ്ങളിലായിരുന്നു തള ധരിച്ചിരുന്നത്‌. എന്നാല്‍ കുട്ടികള്‍ മുതല്‍ നവവധുക്കള്‍ വരെയുള്ളവര്‍ ഇവ സ്ഥിരമായി ധരിച്ചിരുന്നതായി കാണാം. ഒരു കാലത്ത്‌ മലങ്കര സഭയില്‍ ചില പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ സഭാ തലവനായ മലങ്കര മൂപ്പനെ സഹായിക്കാന്‍ തളകള്‍ ഉള്‍പ്പെടെയുള്ള മെയ്യാ ഭരണങ്ങള്‍ വിറ്റോ പണയം വച്ചോ ന്രസാണി സമുദായത്തോടുള്ള തങ്ങളുടെ കൂറും ആത്മാര്‍ത്ഥതയും പ്രകടിപ്പിച്ച അനേകം ന്രസാണി പെമ്പിളമാരെ സഭാ ചരിതത്തില്‍ കാണാവുന്നതാണ്‌.കുടുംബത്തിന്റെ കൂടാതെ ദേശത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ കാര്യങ്ങള്‍ക്കായി ഇപ്രകാരം പ്രവര്‍ത്തിച്ചവരും ചരിര്രത്തിലുണ്ട്‌. കടുദാശി (ഏലസ്സ്‌) ന്രസാണി പെങമ്പിളമാര്‍ ഇടതുകൈമുട്ടിന്‌ മീതെ അണിഞിരുന്ന ഏലസ്സാ ണിത്‌. കടുദാശി എന്നും പേരുണ്ട്‌. സ്വര്‍ണ്ണത്തിലും വെള്ളിയിലും നിര്‍മ്മിച്ച്‌ ധരിച്ചിരുന്നു. ന്രസാണി വിവാഹം ക്രൈസ്തവസഭ വിവാഹത്തെ നോക്കികാണുന്നത്‌ മണവാളനായ ക്രിസ്തു വും (169 സ്വ) മണവാട്ടിയായ സഭയും (11൦1 സ്ഥ) തമ്മിലുള്ള ബന്ധ ത്തിന്റെ തലത്തിലാണ്‌.ക്രിസ്തു സഭയെ സ്നേഹിക്കുകയും തന്റെ ജീവന്‍ കൊടുത്തും അതിനെ സംരക്ഷിക്കുകയും ചെയ്തതുപോലെ ദമ്പതികളും (മണവാളനും മണവാട്ടിയും) പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യണമെന്ന്‌ ക്രൈസ്തവ സഭ ഉദ്ബോധിപ്പിക്കുന്നു.ന്രസറാണികള്‍ “കെട്ട്‌” എന്നാണ്‌ പൊതുവെ വിവാഹത്തെ വിശേഷിപ്പിക്കുന്നത്‌. കെട്ടിയോന്‍, കെട്ടി യോള്‍ എന്നീ വാക്കുകള്‍ ന്രസാണി വധു-വരന്മാരെ കുറിക്കുന്നു. കെട്ട്‌ എന്ന 2023 ടല്യാ(ടന്ഥല്‌ 30 ററ വാക്ക്‌ തന്നെ താലികെട്ടില്‍ (മിന്നുകെട്ട്‌) നിന്നും വന്നതാണ്‌. പൂര്‍വ്വീക വിവാഹരീതികള്‍ പൂര്‍വ്വീകകാലത്ത്‌ ന്രസാണികളുടെ വിവാഹ രീതി സംബദ്ധിച്ച്‌ വ്യക്തമായ വിവരങ്ങള്‍ തുലോം കുറവാണ്‌.ലഭിക്കുന്ന വിവരമനുസരിച്ച്‌ രണ്ട്‌ കുടുംബങ്ങ ളിലെ അംഗങ്ങള്‍ പരസ്പരം കെട്ടി (വിവാഹം കഴിച്ച്‌) പുലരുന്നു (ജീവിക്കുന്നു) എന്ന അര്‍ത്ഥത്തില്‍ “കെട്ടിപുലര്‍ച്ച' എന്നാണ്‌ വിവാഹം അറിയപ്പെട്ടിരുന്നത്‌. രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന കെട്ടിപുലര്‍ച്ചയുടെ ചടങ്ങുകള്‍ മണവാ ട്ടിയുടെയും പിന്നീട്‌ മണവാളന്റെയും ഭവനങ്ങളില്‍ വച്ചായിരുന്നു നടന്നിരു ന്നത്‌. ഓരോ ദിവസവും ഓരോ തരത്തിലുള്ള ചടങ്ങുകള്‍ നടത്തിയിരുന്നു. പ്രധാന ദിവസമായ അവസാന ദിവസമായിരുന്നു കെട്ട്‌ നടന്നിരുന്നത്‌. കുടുംബത്തിലെ കാര്‍ന്നോന്മാരുടെ സാനിധ്യത്തില്‍ നടക്കുന്ന ഈ ചടങ്ങു കളുടെ പ്രധാനദിവസം ക്ഷണിക്കപ്പെടുന്നപക്ഷം പുരോഹിതന്‍ വന്ന്‌ പ്രാര്‍ ത്ഥനയ്ക്ക്‌ നേത്യത്വം നല്‍കിയിരുന്നു.മണവാളന്‍ മണവാട്ടിക്ക്‌ പുടവ കൈമാ റുകയും മണിവാട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയും ചെയ്യുന്നതായിരുന്നു പ്രധാന ചടങ്ങ്‌.വിവാഹശേഷം രണ്ടുപേരുടെയും കാലുകള്‍ കഴുകിച്ച്‌ നെറ്റി യില്‍ കുരിശ്‌ വരച്ച്‌ മധുരം നല്‍കിയിരുന്നു.വിവാഹിതയായവള്‍ എന്നതിന്റെ അടയാളമായി മണവാട്ടിയെ സിന്ദുരമണിയിച്ചായിരുന്നു മണവാളന്റെ ഭവനത്തി ലേയ്ക്ക്‌ പ്രവേശിപ്പിച്ചിരുന്നത്‌ എന്ന അഭിപ്രായവുമുണ്ട്‌. മലങ്കരസഭയ്ക്ക്‌ പേര്‍ ഷ്യന്‍ (പനരസ്ത്യ സുറിയാനി) സഭയുമായുണ്ടായ ബന്ധത്തെ തുടര്‍ന്ന്‌ പുരോ ഹിത കാര്‍മ്മികത്വത്തിലുള്ള ഒരു ശുശ്രൂഷയായി വിവാഹചടങ്ങുകള്‍ പള്ളിയി ലേയ്ക്ക്‌ മാറി. വിവാഹ വസ്തം ന്രസാണി മാപ്പിളമാരുടെ അറിയപ്പെടുന്ന പഴയ വിവാഹ വസ്ത്രം അടി മുണ്ട്‌, മേല്‍മുണ്ട്‌, തോള്‍മുണ്ട്‌, ലേസ്‌ എന്നിവയായിരുന്നു. പ്രതൃകമായി ലഭിച്ച അവകാശപ്രകാരം രണ്ടുതുമ്പും ഞൊറിയിട്ടായിരുന്നു മാപ്പിള മുണ്ടുടുത്തിരു ന്നത്‌.ചുവന്ന ചുട്ടിയോടുകൂടിയ (സോമന്‍) മേല്‍മുണ്ടായിരുന്നു മാപ്പിള ധരിച്ചി രുന്നത്‌ എന്ന്‌ അനുമാനിക്കുന്നു. മാമോദീസ വേളയില്‍ രണ്ടാം ജനത്തിന്റെ അടയാളമായി ധരിപ്പിച്ചശേഷം ഈരിമാറ്റിയിരുന്ന പൂണൂല്‍ വിവാഹവേളയില്‍ വീണ്ടും മണവാളന്‌ ധരിപ്പിച്ചിരുന്നു. പൂണൂലിന്‌ പകരം ഉത്തരീയം പോലെ തോള്‍മുണ്ട്‌ വിവാഹത്തിന്‌ ധരിക്കുന്നരീതി പിന്നീട്‌ വന്നു. പട്ടുകുപ്പായം വിവാ ഹത്തിന്‌ ധരിക്കുന്ന രീതിയും പുറകാലെ വന്നുചേര്‍ന്നു. ഇപ്പോള്‍ ഇതെല്ലാം കാലോചിതമായി മാറിയിരിക്കുന്നു. ന്രസാണി പെമ്പിളമാരുടെ (ചേട്ടത്തിമാര്‍) വിവാഹവസ്്രം ചട്ടയും മുണ്ടും ഉത്തരീയമായ കവണിയുമായിരുന്നു. പിന്നീട്‌ സാരി ഉള്‍പ്പെടെ പലതരം വിവാ ഹവസ്ര്രങ്ങള്‍ പ്രചാരത്തില്‍ വരികയും ചട്ടയും മുണ്ടും ഒഴിവാക്കപ്പെടുകയും ചെയ്തു. പുതിയ തലമുറയില്‍ പരമ്പരാഗത രീതികള്‍ തിരിച്ച്‌ പിടിക്കുന്നതിന്റെ ഭാഗമായി അപൂര്‍വ്വമായി ചട്ടയും മുണ്ടും മറ്റും വിവാഹത്തിന്‌ ഉപയോഗിച്ച്‌ കാണുന്നുണ്ട്‌.ഇന്ന്‌ മലങ്കര സഭയില്‍ ഉപയോഗത്തില്‍ ഇരിക്കുന്ന പാശ്ചാത്യ സുറിയാനി (അന്ത്യാഖ്യന്‍) ആരാധനാക്രമപ്രകാരമുള്ള വിവാഹകൂദാശയിലെ നടപടികള്‍ ഇപ്രകാരമാണ്‌. പൌരസ്ത്യ സുറിയാനി (കല്‍ദായ) ആരാധനാക്രമ ത്തിലെ നടപടികളുമായി ഇവയ്ക്ക്‌ കാര്യമായ വൃത്യാസമില്ല. 101. 06 പഠ. 40 115 വ ഠലലക്ഥഥഥ്ട ഒന്ന റ ഠടം ന്‌] 10 8 1൧. 1൧൪പ്‌1൧ 1൧. ൨.൨൧൨10൧0൧£ ടട ൮ 14,൧൧7 1.1൮ 1. 1 മേതിരങ്ങള്‍ കിരീടങ്ങള്‍ (മാല്കള്‍) ചരടില്‍ മുക്ഠ്രത്ത മിന്ന്‌ ി മ(്തകോടി മോതിരം വിവാഹ നിശ്ചയത്തിന്റെ പ്രതീകമായാണ്‌ മലങ്കര ന്രസാണി സഭയില്‍ വധു വരന്മാരെ മോതിരം ധരിപ്പിക്കുന്നത്‌. വിവാഹ കൂദാശയിലെ ആദ്യഭാഗം തന്നെ മോതിരം വാഴ്വിന്റെ ക്രമം (ശുശ്രൂഷ) എന്നാണ്‌ അറിയപ്പെടുന്നത്‌.വിവാഹ സമയത്ത്‌ മര്ത്രകോടിക്കും, കിരീടങ്ങള്‍ക്കും (മാല), മിന്നിനും ഒപ്പം ദേവാലയ ത്തിലെ നമസ്്‌കാരമേശയിലേയ്ക്ക്‌ മോതിരങ്ങളും സമര്‍പ്പിക്കപ്പെടുന്നു. പുരോ ഹിതന്‍ പ്രാര്‍ത്ഥന ചൊല്ലി അവ വാഴ്ത്തി ആദ്യം വരന്റെയും പിന്നെ വധുവി ന്റെയും വലതുകൈയിലെ നാലാമത്തെ വിരലില്‍ (മോതിരവിരല്‍) അണിയി ക്കുന്നു. ഇതിനുശേഷം വിവാഹ ശുശ്രൂഷയുടെ രണ്ടാം ഭാഗത്തിലേയ്ക്ക്‌ പ്രവേ ശിച്ച്‌ കിരീടം വാഴ്വ്‌ നിര്‍വ്വഹിക്കുന്നു. കിരീടം (മുടി) ന്രസാണികളുടെ വിവാഹകൂദാശയിലെ പ്രധാനഭാഗമാണ്‌ കിരീടം വാഴ്വ്‌. ഒരു പുതിയ കുടുംബത്തിലെ രാജാവും രാജ്ഞിയുമായി മണവാളനെയും മണ വാട്ടിയെയും കിരീടധാരണം ചെയ്യിക്കുന്നു എന്നതാണ്‌ ഈ ശുശ്രൂഷയിലെ സൂചന. ഇതിനായി പ്രത്യകം നിര്‍മ്മിച്ച കിരീടങ്ങളായിരുന്നു ന്രസാണി പള്ളിക ളില്‍ ഉപയോഗിച്ചിരുന്നത്‌.വിവിധ ലോഹങ്ങളിലും തുണിയിലും പ്രത്യക പണി കള്‍ ചെയ്തു നിര്‍മ്മിക്കുന്ന കിരീടങ്ങള്‍ ഉണ്ടായിരുന്നു.വലിപ്പം കൂടിയ കിരീടം ആണ്‍മുടി എന്നും വലിപ്പം കുറഞ്ഞവ പെണ്‍മുടിയെന്നും അറിയപ്പെട്ടിരുന്നു. മുളന്തുരുത്തി,അരക്കുഴ,അങ്കമാലി,മുട്ടുചിറ,കടുത്തുരുത്തി തുടങ്ങിയ പുരാതന പള്ളികളില്‍ അവ ഇന്നും സൂക്ഷിച്ചുവരുന്നു. ലോകമെമ്പാടുമുള്ള എല്ലാ ഓര്‍ത്തഡോക്സ്‌ സഭകളിലും വിവാഹത്തിന്‌ കിരീടം തന്നെയാണ്‌ ഉപയോഗിച്ച്‌ വരുന്നതെങ്കിലും മലങ്കരസഭയില്‍ ഇന്ന്‌ കിരീടം ഉപയോഗിച്ച്‌ കാണുന്നില്ല. എന്നാല്‍ കേരളത്തിലെ സീറോ മലബാര്‍ കത്തോലിക്കാ സഭയിലും, ക്നാനായ സമൂഹത്തിലും ചിലയിടങ്ങളില്‍ കിരീടം തന്നെ ഉപയോഗിക്കുന്നുണ്ട്‌.മലങ്കരയില്‍ കുരിശോടുകൂടിയ സ്വര്‍ണ്ണമാലയാണ്‌ കിരീടം വാഴ്വിന്‌ ഉപയോഗിക്കുന്നത്‌.പുരോഹിതന്‍ പ്രാര്‍ത്ഥനചൊല്ലി അവ വാഴ്ത്തുന്നു. ശേഷം പ്രത്യക ഗീതം മലയാളത്തിലും സുറിയാനിയിലും മാറി മാറി ചൊല്ലി മൂന്നുരപാവശ്യം വീതം മണവാളന്റെയും പിന്നീട്‌ മണവാട്ടിയു ടെയും ശിരസ്സിന്‍മേല്‍ ആഘോഷിച്ചശേഷം (ഒരാളുടെ ശിരസ്സില്‍ മൂന്ന്‌ പ്രാവശ്യം വച്ച്‌ രണ്ടാളുടെയും ശിരസ്സില്‍ ആറ്‌ പ്രാവശ്യം) അത്‌ അവരുടെ കഴുത്തില്‍ ധരിപ്പിക്കുന്നു. കിരീടം വാഴ്വിന്‌ ശേഷമാണ്‌ വരന്‍ വധുവിന്റെ കഴുത്തില്‍ മിന്ന്‌ കെട്ടുന്നതും ശിരസ്സില്‍ മ്രന്തകോടി ധരിപ്പിക്കുന്നതും. മിന്ന്‌ (താലി) ന്രസാണികളുടെ വിവാഹത്തിന്‌ മംഗല്യസൂധ്തമായി കുമ്പളത്താലി ആയി രുന്നു ഉപയോഗിച്ചിരുന്നത്‌.കുമ്പളങ്ങയുടെ കുരുവിന്റെ ആകൃതിയിലുള്ള ഈ താലിയില്‍ കുരിശടയാളം വിളക്കിച്ചേര്‍ത്താണ്‌ പെമ്പിളമാര്‍ ധരിച്ചിരു 2023 ടല്രാലന്ധല 30 ദുല്‍ 10 1, ൧.1൧. 1. ൧. 1.7 ന്നത്‌.കുമ്പളത്താലി പരിഷ്കരിച്ചാണ്‌ ഇന്ന്‌ ന്രസാണികള്‍ വിവാഹത്തിന്‌ ഉപ യോഗിക്കുന്ന മിന്ന്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. മിന്ന്‌ എന്ന വാക്കിന്‌ തിള ങ്ങുക, പ്രകാശിക്കുക എന്നൊക്കെയാണ്‌ അര്‍ത്ഥം. ഹൈന്ദവ സംസ്കൃതി യിലെ താലികെട്ടുപോലെ മിന്നുകെട്ട്‌ എന്ന പദം ന്രസാണി വിവാഹത്തെ വിവ ക്ഷിക്കുന്നു. തീനാവിന്റെ (ആത്മവരം) ആകൃതിയില്‍ നിര്‍മ്മിച്ച ലോഹത്തില്‍ ഏഴോ ഒന്‍പതോ പ്ര്ത്രണ്ടോ സ്വര്‍ണ്ണമൊട്ടുകള്‍ കുരിശാകൃതിയില്‍ പതിപ്പിച്ചാണ്‌ മിന്ന്‌ നിര്‍മ്മിക്കുന്നത്‌. അവസാനം വരെ ക്രിസ്തു ക്രേന്ദികൃതമായ ജീവിതം നയിക്കുക, പരസ്പരം ഒട്ടിച്ചേര്‍ക്കപ്പെട്ടവരായി ദമ്പതികള്‍ ജീവിക്കുക എന്നെ ല്ലാമാണ്‌ മിന്ന്‌ നല്‍കുന്ന സന്ദേശം. പ്രത്യക ചരടില്‍ കോര്‍ത്ത്‌ വിവാഹ സമയം പള്ളിയിലെ നമസ്്‌കാരമേശയിലേയ്ക്ക്‌ സമര്‍പ്പിക്കുന്ന മിന്ന്‌ പുരോഹിതന്‍ ആശീര്‍വദിക്കുന്നു. പുരോഹിതന്‍ പിടിച്ച്‌ നല്‍കുന്ന മിന്ന്‌ മണവാളന്‍ മണവാട്ടി യുടെ കഴുത്തില്‍ കെട്ടുന്നു. ആദ്യ മൂന്ന്‌ ദിവസം അതെ ചരടില്‍ തന്നെ മിന്ന്‌ മണവാട്ടിയുടെ കഴുത്തില്‍ കിടക്കുന്നു. പിന്നീട്‌ അത്‌ സ്ഥിരം ധരിക്കുന്ന മാല യിലേയ്ക്ക്‌ (മിക്കവാറും വാഴ്ത്തി നല്‍കിയ കിരീടം/കുരിശ്മാല) കോര്‍ത്ത്‌ ധരിക്കുന്നു. മിന്ന്‌ പെമ്പിളയുടെ കാലശേഷം പെമ്പിള നിര്യാതയാകുമ്പോള്‍ ഒരു ചരടില്‍ കെട്ടി ഭാതീകശരീരത്തിന്റെ കഴുത്തില്‍ തന്നെ മിന്ന്‌ ധരിപ്പിക്കുന്നു.പള്ളിയിലെ ശുശ്രൂഷയുടെ സമാപന ത്തില്‍ കബറടക്കത്തിന്‌ മുമ്പായി മിന്ന്‌ പള്ളി ഭണ്ഡാരത്തില്‍ മാപ്പിളയോ (ഭര്‍ത്താവ്‌) മക്കളോ മറ്റോ നിക്ഷേപിക്കുന്നു.ഒരു കാലത്ത്‌ പള്ളിയിലെ കാസാ യുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായും കഹനേന്മാരുടെ ആവശ്യ ങ്ങള്‍ക്കായും ഇപ്രകാരം നിക്ഷേപിക്കപ്പെടുന്ന മിന്ന്‌ ഉപയോഗിച്ചിരുന്നു. ഇന്ന്‌ പള്ളിയിലെ പൊതുവായ ആവശ്യങ്ങള്‍ക്കായും ചാരിറ്റികാര്യങ്ങള്‍ക്കായും ആയത്‌ ഉപയോഗിച്ചുവരുന്നു. മിന്നിന്റെ ചരട്‌ ഭാരതത്തിലെ പുരാതന രീതിപോലെ ചന്ദനനിറത്തിലുള്ള 108 നൂലുകള്‍ താലിക്കായി ന്രസാണികളും ഉപയോഗിച്ചിരുന്നു. 1599-ലെ ഉദയംപേരൂര്‍ സുന്ന ഹദോസിന്‌ തുടര്‍ന്ന്‌ ഇതിന്‌ മാറ്റം സംഭവിച്ചു. പിന്നിട്‌ മ്ര്തകോടിയില്‍ നിന്നെ ടുത്ത ഇരുപത്തി ഒന്ന്‌ നൂലുകള്‍ ചേര്‍ത്ത്‌ ചരടുണ്ടാക്കി അതില്‍ കുമ്പളതാലി കോര്‍ത്താണ്‌ വിവാഹത്തിന്‌ ഉപയോഗിച്ചു വന്നത്‌. ഇന്ന്‌ മ്രന്തകോടിയില്‍ നിന്ന്‌ മൂന്നോ എഴോ നൂലുകള്‍ എടുത്ത്‌ അവയില്‍ ചോറു തേച്ച്‌ പ്രതൃകമായി 6 | ) | ര ത്‌ ം കാതോലിക്ക ദിനം: മലബാര്‍ ഭ്ദദാസനത്തിലെ മുഴുവന്‍ വൈദികരും 1000 രൂപ വീതം നല്‍കി മാതൃകയായി കോഴിക്കോട്‌: 2023-ലെ കാതോലിക്ക ദിന കവര്‍ കളക്ഷന്‍ 100% പള്ളികളില്‍ നിന്നും 100% ടാര്‍ഗറ്റ്‌ തികച്ച്‌ മലബാര്‍ ഭ്രദാസനം. ഇതിന്‌ പുറമെ മലബാര്‍ ഭദ്രാസനത്തിലെ 100% വൈദികരും 1000 രൂപ വീതവും (അതാത്‌ ഇടവകകളില്‍ നല്‍കിയതിന്‌ പുറമെ) ഭ്രദാസന മ്രെതാപ്പോലീത്താ മാര്‍ പക്കോമിയോസ്‌ നല്‍കിയ 30000 രൂപയും ചേര്‍ത്ത്‌ ഒരു ലക്ഷം രൂപയുടെ ചെക്ക്‌ പ. കാതോ ലിക്കാ ബാവായ്ക്ക്‌ മലബാര്‍ ഭ്രദാസന സ്വരെകട്ടറി ഫാ. കുര്യാക്കോസ്‌ പീറ്റര്‍ നല്‍കി. ആദ്യമായി സഭയിലെ ഒരു ഭ്രദാസനത്തിലെ എല്ലാ വൈദികരും 1000 രൂപ വീതം കാതോലിക്ക ദിന ശേഖരണത്തിലേക്കു നല്‍കിയതില്‍ മലബാര്‍ ഭദ്രസനത്തിലെ വൈദീകരെ പ. ബാവാ അഭിനന്ദിച്ചു. 101. 06 പഠ. 40 1010 00001711 114011 പി, 7 14.) 2. 115 വ ഠലലക്ഥഥഥ്ട ഒന്ന റ ഠടം 6 ഗം 4 811 14 പിരിച്ച്‌ ചരടാക്കി അവയില്‍ മിന്ന്‌ കോര്‍ത്ത്‌ വിവാഹത്തിന്‌ ഉപയോഗിക്കുന്നു. മന്ത്രകോടി (വിരിപ്പാവ) ഹൈന്ദവ പാരമ്പര്യത്തിലെ പുടവകൊടുക്കലാണ്‌ മലങ്കര ന്രസാണികള്‍ ക്കിടയിലെ മ്ര്രകോടി ധരിപ്പിക്കലായി മാറിയത്‌. വെള്ളമുണ്ട്‌ (പുടക) ആയി രുന്നു മ്രന്തകോടിയായി നല്‍കിവന്നിരുന്നത്‌. പിന്നീട്‌ കസവ്‌ ചേര്‍ത്ത്‌ തുന്നിയ കവണി നല്‍കിവന്നു. ഇപ്പോള്‍ വില പിടിപ്പുള്ളതും സവിശേഷമായി തുന്നിയതു മായ സാരി (പട്ട്‌) മ്രന്തകോടിയായി നല്‍കിവരുന്നു. മിന്നുകെട്ടിന്‌ തുടര്‍ന്ന്‌ പുരോഹിതന്റെ സഹായത്തോടെ മണവാളന്‍ മണവാട്ടിയുടെ ശിരസ്സ്‌ മറയ്‌ ക്കുന്ന രീതിയില്‍ മ്രത്രകോടി ധരിപ്പിക്കുന്നു. വിവാഹ ശുശ്രൂഷയ്ക്ക്‌ ശേഷം അത്‌ ധരിച്ച്‌ പെമ്പിള വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നു.വിവാഹശേഷം വി.കുര്‍ബ്ബാന കാണാന്‍ ആദ്യമായി പള്ളിയില്‍ (മണവാളന്റെയും മണവാട്ടി യുടെയും പള്ളികളില്‍) പോകുമ്പോള്‍ പെമ്പിള മ്ര്തകോടി ധരിക്കുന്നു. പ്രസവ ത്തിനായി ഭര്‍തൃഭവനത്തില്‍ നിന്ന്‌ സ്വഭവനത്തിലേയ്ക്ക്‌ പോകുമ്പോഴും പ്രസവശേഷം കുഞ്ഞുമായി തിരിച്ച്‌ വരുമ്പോഴും ഇത്‌ ധരിക്കുന്നു. പെമ്പിള നിര്യാതയാകുമ്പോള്‍ അവസാനമായി അവളെ ഒരുക്കുന്നതും സംസ്കരിക്കു ന്നതും ഈ മ്ര്രകോടി ധരിപ്പിച്ചാണ്‌. മ്രന്തകോടി ചാര്‍ത്തലിന്‌ ശേഷം പുതുതായി ആരംഭിക്കുന്ന ദാമ്പത്യ ജീവിതത്തില്‍ മണവാളനും മണവാട്ടിയും പരസ്പരം താങ്ങായും തണലായും നില്‍ക്കണമെന്ന്‌ വിശദ്ധമായി നിര്‍ദേശിച്ചുകൊണ്ട്‌ ഇരുവരുടെയും വലതുകൈ പരസ്പരം പിടിപ്പിച്ച്‌ അവരെ സ്വയം ഭരമേല്‍പ്പിക്കുന്നു.ആശീര്‍വാദത്തോടെ ശുശ്രൂഷ പൂര്‍ത്തികരിച്ച്‌ ദമ്പതികളും സാക്ഷികളില്‍ രണ്ട്‌ പേരും വിവാഹ ഉടമ്പടിയില്‍ (രജിസ്റ്ററില്‍) ഒപ്പ്‌ വയ്ക്കുന്നു. പണ്ട്‌ വിദേശത്തുനിന്ന്‌ വന്നിരുന്ന മ്മെതാന്മാര്‍ (0൦ 015005) വിവാഹ ശുശ്രൂഷ നിര്‍വൃഹിക്കുമ്പോള്‍ അക്രരൈസ്തവം (൯൦0൧-ദേഠബ്ലപ) എന്ന നിലയില്‍ മിന്ന്കെട്ടല്‍, മ്രന്തകോടി ധരിപ്പിക്കല്‍ എന്നിവ ചെയ്യാതെ അയത്‌ പുരോഹിതരെ ഏല്‍പിച്ച്‌ മാറിനിന്നിരുന്നു. ഇന്നും തദേശീയരായ മ്മെതാന്മാര്‍ ആ രീതി തുട രുന്നെങ്കിലും ഇപ്പോഴത്തെ മലങ്കര മ്മരെതാപ്പോലീത്താ ഉള്‍പ്പെടെ ചില മ്മെതാ ന്മാര്‍ ഇവ എല്ലാംതന്നെ നിര്‍വൃഹിച്ചുവരുന്നുണ്ട്‌. മഹനീയ പൈതൃകങ്ങള്‍ മങ്ങാതിരിക്കട്ടെ മലങ്കര ന്രസാണി സ്ത്രീജനമായ പെമ്പിളമാരുടെ നൈര്‍മല്ൃത്തിന്റെ മുഖ മുദ്രയായ ഈ ശോഭിത വസ്ര്രവും ആഭരണങ്ങളും ഉപയോഗിക്കുന്നവര്‍ ഇന്ന്‌ അപൂര്‍വ്വമായി വരുന്നു. കാലപ്രവാഹത്തില്‍ വന്ന മാറ്റമെന്ന്‌ ഇതിനെ വിശേ ഷിപ്പിക്കുമ്പോഴും ന്രസാണികളുടെ തനതായ പൂര്‍വ്വീക വ്യക്തിത്വത്തില്‍ വന്ന നഷ്ട്ടമായെ ഇതിനെ കാണാന്‍ കഴിയു.മലങ്കര ന്രസാണി ആഡുൃയത്പത്തിന്റെ പ്രതീകമായ വലിപ്പചെറുപ്പമില്ലാത്ത ഈ നിര്‍മ്മല വസ്ത്രവും മറ്റും അശേഷം ഉപേക്ഷിക്കപ്പെടാതിരിക്കാന്‍ ഓരോ ന്രസാണിയും ശ്രദ്ധിക്കേണ്ടതുണ്ട്‌. പ 2023 ടല്രാലന്ധല 30 ൧ദ3റുട]11 1, ൧. 1.൧ 1 810 00000001 ॥॥॥0॥॥॥ ൧.1൧. 0൨.൨0 ൧0൧൭ ൭൦൨ധഥ൧പ്ട്‌ ൮൮1൦൮ താത്ത ക “അത്ൃയലപത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്‍ സ്പീബാ പെരുന്നാളിനുശേഷം മുന്നാം ഞായര്‍. വി. ലുക്കോസ്‌ 16:1-13 ഫിലിപ്പോസ്‌ റമ്പാന്‍ (ജ്യോതിസ്‌ ആശ്രമം, അബു റോഡ്‌, രാജസ്ഥാന്‍) ക്രിസ്ത്യാനികളായ നാം സ്വത്തും പണവും ഭാതിക നന്മകളും കൈകാര്യം ചെയ്യുന്നവരാണ്‌. ധനവും ലോകനന്മകളും അനുധ്രഹമായാലും ശാപമായാലും മനുഷ്യനു സ്വത്ത്‌ കൈകാര്യം ചെയ്യേണ്ടതായി വരും. ധനം ധൂര്‍ത്തടിച്ചാല്‍ അത്‌ ശാപമാകുന്നത്‌ ധൂര്‍ത്തപുധ്രന്റെ കഥയിലൂടെ (വി. ലൂക്കോസ്‌ 15:13) നാം കണ്ടതാണ്‌. ധനം ധൂര്‍ത്തടിച്ചെന്ന്‌ കുറ്റാരോപണമേറ്റ കാര്യസ്ഥന്റെ കഥ യോടെയാണ്‌ 16-0൦ അദ്ധ്യായം തുടങ്ങുന്നത്‌. ധൂര്‍ത്തടിക്കാതെ ധനം നമുക്കും മറ്റുള്ളവര്‍ക്കും പ്രയോജനകരമായി കൈകാര്യം ചെയ്യണം. അതിനുള്ള വഴി യേശുതമ്പുരാന്‍ പറഞ്ഞുതരുന്നു ആവശ്യമുള്ളവര്‍ക്ക്‌ പങ്കിടുക. അങ്ങനെ ധനവും സമ്പത്തും പണവും ഭാതിക നന്മകളും, നമുക്ക്‌ ദൈവരാജ്യ പ്രവേശ നത്തിനും മറ്റുള്ളവര്‍ക്ക്‌ ദൈവരാജ്യത്തിന്റെ ആശ്വാസത്തിനും മാര്‍ഗ്ഗമാകും. ദൈവരാജ്യത്തില്‍ ഇടം ലഭിക്കുവാന്‍ ആവശ്യക്കാര്‍ക്ക്‌ ധനം പങ്കുവയ്ക്കണ മെന്ന ആശയം ഈ വേദഭാഗത്തുനിന്നു ലഭിക്കുന്നു. അങ്ങനെ പങ്കിടാന്‍ യേശു അധികാരത്തോടെ പഠിപ്പിക്കുന്ന ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊ ള്ളൂണം ഹൃദയം ദൈത്തില്‍ വയ്ക്കണം. സമ്പത്ത്‌ ധൂര്‍ത്തടിക്കാതെ വിവേകപൂര്‍വ്വം കൈകാര്യം ചെയുണം യേശുവിന്റെ കാലത്ത്‌ പാലസ്തീന്‍ കാര്‍ഷികരാജ്യമായിരുന്നു. പ്രധാന മായും കൃഷിയിലൂടെയായിരുന്നു ധനം സമ്പാദിച്ചുകൊണ്ടിരുന്നത്‌. ഗോതമ്പും ഒലിവും ആയിരുന്നു പ്രധാന കൃഷി. ഭൂസ്വത്ത്‌ ഉടമ കുടിയാന്മാര്‍ക്ക്‌ പാട്ടത്തിനു കൊടുക്കും. പാട്ടം കൃഷി വിഭവങ്ങളാകാം. പാട്ടം യഥാസമയം ഉടമയായ യജ മാനനന്‍ കൊടുത്തില്ലെങ്കില്‍ കടമാകും. സാധനങ്ങളുടെ കണക്കു കൊടുത്തിട്ടും പണം നല്‍കാത്ത കച്ചവടക്കാരാകാം കടക്കാര്‍. കാര്യങ്ങളൊക്കെ നടത്താന്‍ ഉടമ കാര്യസ്ഥനെ നിയമിക്കും. കാര്യസ്ഥന്‍ യജമാനന്‍ പ്രയോജനം ഉണ്ടാക ണം. അധികപ്പാട്ടമോ പലിശയോ ചുമത്തി കാര്യസ്ഥനും കൂട്ടത്തില്‍ സമ്പാദി ക്കാം. “വിവേകപൂര്‍വൃം പ്രവര്‍ത്തിച്ചതിന്‌ അവിശ്വസ്തനായ കാര്യസ്ഥനെ യജ മാനന്‍ പ്രശംസിച്ചു (വി. ലൂക്കോസ്‌ 16:8). ഇവിടെ യേശു അവിശ്വസ്ഥനായ കാരൃസ്ഥനെ മാതൃകയാക്കി അവതരിപ്പിക്കുകയല്ല. കാര്യസ്ഥന്റെ അവിശ്വസ്ത തയ്ക്കല്ല, വിവേകപൂര്‍വ്വമായ പ്രവൃത്തിക്കാണ്‌ കൂടുതല്‍ ഈന്നല്‍ കൊടുത്തി രിക്കുന്നത്‌. അവിശ്വസ്തനായ കാര്യസ്ഥന്‍ വിഷമസന്ധിയില്‍ വിവേകപൂര്‍വം പ്രവര്‍ത്തിച്ചതിന്‌ യജമാനന്‍ പ്രശംസിച്ചു. ഇവിടെ കാര്യസ്ഥന്‍ എങ്ങനെയാണ്‌ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചത്‌. യജ മാനന്റെ ധനം കാര്യസ്ഥന്‍ ധൂര്‍ത്തടിക്കുന്നു എന്ന പരാതികൊണ്ട്‌ യജമാനന്‍ അയാളെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടാന്‍ നിശ്ചയിച്ചു എന്ന്‌ അയാള്‍ അറി ഞ്ഞു. ജീവിക്കാന്‍ വഴിമുട്ടുന്ന സ്ഥതിയിലായി. വിഷമസന്ധി നേരിടാനുള്ള വഴി തിരിച്ചറിഞ്ഞു. യജമാനന്‍ പിരിച്ചുവിട്ടാലും ആളുകള്‍ തന്നെ സ്വീകരിക്കുവാന്‍ വഴി യജമാനന്റെ ധനം കൊണ്ടുതന്നെ ഉണ്ടാക്കി ആളുകളുടെ മുമ്പില്‍ ഉദാരമ തിയാവുക. കൈകാര്യം ചെയ്യുന്ന ധനം കൊണ്ട്‌ ആളുകളെ സ്നേഹിതരാക്കു ക. യജമാനന്റെ കടക്കാരുടെ കടം യജമാനനു നഷ്ടമുണ്ടാകാത്ത വിധത്തില്‍ ഇളച്ചുകൊടുത്തു ഇത്രയും വലിയ ഇളവുകള്‍ യജമാനനോടു ആലോചിക്കാതെ കാര്യസ്ഥന്‍ സ്വയമേ ചെയ്തു. യജമാനനു കിട്ടേണ്ട വകയില്‍ നിന്നാണ്‌ ഇള ച്ചുകൊടുത്തിരുന്നു എങ്കില്‍ അക്കാരണത്താല്‍ തന്നെ അയാളെ യജമാനന്‍ (്രശംസിക്കുകയില്ലായിരുന്നു. തീര്‍ച്ചയായും പിരിച്ചുവിടുമായിരുന്നു. തനിക്കു ലഭിക്കേണ്ട വരുമാനത്തില്‍ നിന്നാണ്‌ കാര്യസ്ഥന്‍ ഇളച്ചുകൊടുത്തത്‌. ധൂര്‍ത്ത ടിക്കാന്‍ ഉപയോഗിച്ചിരുന്ന ധനം മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ ഉപയോഗിച്ചു. കാര്യസ്ഥന്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചു. നാമും അയാളെപ്പോലെ വിവേക പൂര്‍വ്വം ധനം കൈകാര്യം ചെയ്യണം. സ്വന്തം ഉപയോഗത്തിനു അല്ലെങ്കില്‍ ധൂര്‍ത്തടിക്കാനായി ഉപയോഗിക്കാവുന്ന ധനം മറ്റുള്ളവരെ കടഭാരത്തില്‍ നിന്നു മോചിപ്പിക്കാനും ആശ്വസിപ്പിക്കാനും ഉപയോഗിക്കുന്നതിലാണ്‌ വിവേകം അന്തര്‍ഭവിച്ചിരിക്കുക. വിവേകപൂര്‍വുൃം പ്രവര്‍ത്തിക്കുന്ന കാര്യസ്ഥനെ യജമാ നന്‍ പ്രശംസിക്കും. വിവേകപൂര്‍വ്വം ധനം കൈകാര്യം ചെയ്യുന്ന കാര്യസ്ഥരെ പ്രശംസിക്കുന്ന യജമാനനാണ്‌ യേശുക്രിസ്തു. നാം കൈകാര്യം ചെയ്യുന്ന ധനം നമ്മുടെ ആയാലും, മറ്റുള്ളവര്‍ നമ്മെ ഏല്‍പിച്ചതായാലും ഉത്തരവാദിത്വബോധത്തോടും വിവേകത്തോടും കൈകാര്യം ചെയ്ത്‌ ധനം പ്രയോജനപ്പെടുത്തണം. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ശിഷ്യ ന്മാര്‍ മാത്രമല്ല, ചുങ്കക്കാരില്‍ നിന്നും, പാപികളില്‍ നിന്നും മാനസാന്തരപ്പെട്ടു വന്നവരുമടങ്ങുന്ന പൊതുവായ ശിഷ്യസമൂഹം. യേശുവിനെ അനുഗമിക്കുന്ന സകലരും ധനം പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. ഇവിടെ നമുക്ക്‌ ലഭിച്ചിരിക്കുന്ന സമ്പത്തു മാത്രമല്ല നമുക്ക്‌ ദൈവം നല്‍കിയിരിക്കുന്ന ബുദ്ധിയും, കഴിവും, തലമുറയും എല്ലാറ്റിനെയും സമൂഹത്തിനെ പ്രയോജനകരമായ രീതിയില്‍ വിവേകപൂര്‍വ്വം ഉപയോഗിക്കു മ്പോള്‍ ആണ്‌ നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്‌. ദൈവത്തെയും മാമോനേയും സേവിപ്പാന്‍ കഴിയുകയില്ല രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യനും കഴിയുകയില്ല. അവന്‍ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുത്തനോടു പറ്റി ച്ചേര്‍ന്നു മറ്റവനെ നിരസിക്കും. ലോകത്തില്‍ മനുഷ്യന്‍ കൂടുതല്‍ ആശ്രയിക്കു ന്നതും മനസ്സുറപ്പിക്കുന്നതും ധനത്തിലായതിനാല്‍ സാധാരണ ഗതിയില്‍ “മാമോന”' ധനമാണെന്നു കരുതാം. ധനം അനീതിയുടെ “മാമോന്‌”” ആകു ന്നത്‌ ധനം മനുഷ്യനെ തിന്മയിലേക്ക്‌ നയിക്കുന്നതിനാലാണ്‌. “ന്യായമായിട്ട ല്ലാതെ ധനം സമ്പാദിക്കുന്നവന്‍ താന്‍ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരി പക്ഷിയെപ്പോലെയാകുന്നു” (യിരമ്യാവ്‌. 17:11). ധനം അതില്‍തന്നെ തിന്മജല്ല. അന്യായമായി സമ്പാദിച്ചാല്‍ ധനം അനീതിയുടെ “മാമോന്‍” ആകാം. ഉപ യോഗതൃഷ്ണ ശമിപ്പിക്കുവാന്‍ ധനം വിനിയോഗിക്കുമ്പോള്‍ അത്‌ അനീതി യുടെ “മാമോന്‍” ആകുന്നു. “താന്‍ തൃപ്തനായി തീര്‍ന്നിട്ട്‌ യഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായി തീര്‍ന്നിട്ട്‌ മോഷ്ടിച്ച്‌ എന്റെ ദൈവ ത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ” (സദൃശ്യവാക്യങ്ങള്‍ 30:9)" യുഗാന്ത്യപരമായ കാഴ്ചയില്ലാതെ ധനം വിനിയോഗിക്കരുത്. ധനം കടന്നു പോകും നിത്ൃയഭവനത്തില്‍ സ്വീകൃതരാകുവാന്‍ തക്കവിധം അതു കൈകാര്യം ചെയ്യണം. ധനം പല അപകടങ്ങളിലേക്കും മനുഷ്യനെ വലിച്ചിഴയ്ക്കുകയും ചെയ്യും. “ധനികരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കൂടുങ്ങു കയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മാഡവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു.” “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നു നാം വിചാരിക്ക.” ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലേോ ഇതു ചിലര്‍ കാംക്ഷിച്ചിട്ട്‌ വിശ്വാസം വിട്ട ഴന്നു ബഹുദുഃഖങ്ങള്‍ക്ക്‌ അധീനരായി തീര്‍ന്നിരിക്കുന്നു. (1 തീമോത്തി. 6:8-10). ധനസമ്പാദനത്തെ ഒരിക്കലും ഇവിടെ കുറ്റപ്പെടുത്തുകയല്ല. ന്യായമാര്‍ഗ്ഗങ്ങ ളില്‍ കൂടിയുള്ള ധനസമ്പാദനം ഒരിക്കലും കര്‍തൃഹിതത്തിനെതിരല്ല. നമ്മുടെ കൈവശം വന്നുചേരുന്ന ധനം നമ്മെ അപകടപ്പെടുത്തുന്നതാണെങ്കിലും നമുക്കു സ്നേഹിതന്മാരെ സമ്പാദിക്കുവാന്‍ കഴിയും. ആ കാര്യസ്ഥനെപ്പോലെ ദീര്‍ഘദൃഷ്ടിയോടുകൂടി നിതൃകൂടാരത്തിലേക്ക്‌ - സ്വര്‍ഗ്ഗത്തിലേക്ക്‌ ദൃഷ്ടി വച്ചു കൊണ്ട്‌ നാം നമ്മുടെ ധനത്തെ വിനിയോഗിക്കണം. ആ കാര്യസ്ഥന്‍ അവനെ ഏല്‍പിച്ച ധനം, താന്‍ ബഹിഷ്കരിക്കപ്പെടുമ്പോള്‍ തന്നെ സ്വീകരിക്കുവാന്‍ തക്കവിധം സ്നേഹിതന്മാരുണ്ടാകുവാനായി ബുദ്ധിപൂര്‍വൃും വിനിയോഗിച്ചു. അതുപോലെ നാമും നമ്മുടെ ചുറ്റും കാണുന്ന സാധുക്കളുടെയും അവശരു ടെയും സഹായത്തിനായി നമ്മുടെ ധനം വിനിയോഗിച്ചാല്‍ നമ്മുടെ കാര്യസ്ഥത അവസാനിച്ച്‌ കണക്കു ബോധിപ്പിക്കുവാനായി കര്‍തൃസന്നിധിയില്‍ എത്തു മ്പോള്‍ അവര്‍, അഥവാ അവര്‍ പ്രതിനിധീകരിക്കുന്ന ദൈവം തന്റെ നിതൃകൂ ടാരങ്ങളില്‍ നമ്മെ സ്വീകരിക്കും. ൧. 1. ൧1 14.1൧ 0൨2112ഠ0൧ഠ ടഗ്മ്വചാട്‌ വധ ആയതിനാല്‍ നമുക്ക്‌ ഒരേസമയത്ത്‌ ദൈവത്തെയും ധനത്തെയും അല്ലെ ങ്കില്‍ ലോകത്തെയും സ്നേഹിക്കുവാന്‍ കഴിയുകയില്ല. ധനത്തിന്റെ പുറകെ ആര്‍ത്തിയോടെ പോകാതെ നാം ദൈവത്തിന്റെ കാര്യസ്ഥര്‍ മാത്രമാണെന്നു മനസ്സിലാക്കി ദൈവം നമ്മെ ഏല്‍പിച്ചവയെ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുവാന്‍ നമുക്ക്‌ കഴിയണം. യഥാര്‍ത്ഥ സമ്പത്തായ നിത്യധനം നമ്മെ ഏലപി ക്കണമെങ്കില്‍ ഈ ലോകധനത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കണം. നമ്മുടെയും നമ്മെ ഏല്‍പിക്കുന്ന മറ്റുള്ളവരുടെയും ധനം നാം വിശ്വസ്തത യോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യുമ്പോള്‍ വലിയ വലിയ ഉത്തരവാദിത്വങ്ങള്‍ ദൈവം നമ്മെ ഏല്‍പിക്കും. “ചെറിയ കാര്യങ്ങളില്‍ നാം വിശ്വസ്തരായാല്‍ വലിയ കാര്യങ്ങളിലും നമുക്ക്‌ ആ വിശ്വസ്തത കാണിക്കു വാന്‍ സാധിക്കും. ി ഴ്‌ ഡോ. ഗീവര്‍ഗ്ഗീസ്‌ മാര്‍ യൂലിയോസ്‌ മ്മെതാപ്പോലീത്തായെ ബി.ജെ.പി. ദേശീയ സ്വരെകട്ടറി അനില്‍ ആന്‍റണി സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ഹസ്‌ കാസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ സിറിയന്‍ കത്തീര്ധല്‍ പള്ളിയിലെ ത്തിയായിരുന്നു സന്ദര്‍ശനം. ചം ] | ൧/ 000 ്‌ & ചം . യുകെ ലെസ്റ്റര്‍ സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ അഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത്‌ മെസ്തൂസോ ഗാനമത്സരം തോമസ്‌ മാര്‍ മക്കറിയോസ്‌ നഗറില്‍ വെച്ച്‌ നടത്തപ്പെട്ടു. യുകെയിലെ 17 ഇടവകകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മെസ്തുസോ സീസണ്‍ 2-ല്‍ പങ്കെടുത്തു. സമാപന ചടങ്ങില്‍ അബ്രഹാം മാര്‍ സ്തേഫനോസ്‌ മത്സര വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റോയ്‌ ചാക്കോ ഇളമണ്ണൂര്‍ വാര്‍ത്താവിഭാഗത്തിന്റെ ചുമതലയേറ്റു റ 81൫4 മി ആകാശവാണി ബെംഗ്ലൂരു വാര്‍ത്താവിഭാഗത്തിന്റെ മേധാവിയായി റോയ്‌ ചാക്കോ ഇളമണ്ണൂര്‍ ചുമതലയേറ്റു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഓഫീസറായ ഇദ്ദേഹം ആകാശവാണി (ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട്‌) പി.ഐ.ബി (തിരുവനന്തപുരം, കൊച്ചി) ഫീല്‍ഡ്‌ പബ്ലിസിറ്റി ഡയറക്ടറേറ്റ്‌ (തിരുനെല്‍വേലി), യോജന മാഗസിന്‍ സീനിയര്‍ എഡിറ്റര്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്‌. പബ്ലിക്കേഷന്‍സ്‌ വിഭാഗം ഡപ്യൂട്ടി ഡയറക്ടറായി ഡല്‍ഹിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 101. 06 പഠ. 40 115 ൨/൧ ഠലലക്ഥഥഥ്ട ഒത ഠടം അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ നേരിടുന്ന ക്രുരമായ പീഡനം തികച്ചും അപലപനീയം: പ. കാതോലിക്കാ ബാവാ കോട്ടയം: നഗൊര്‍നോ-കരാബാഖ്‌ (അസര്‍ബൈജാന്‍) മേഖലകളില്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്‌ വിശ്വാസികള്‍ നേരിടുന്ന ക്രുരമായ പീഡനം തികച്ചും അപലപനീയമാണന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. പുരാതന സ്മാരകങ്ങള്‍ തകര്‍ക്കപ്പെടുന്നതും വിശ്വാസികള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതും ഏറെ വേദന ഉളവാക്കുന്നതായി ബാവാ പറഞ്ഞു. വിശ്വാസ ജീവിതത്തില്‍ നേരിടുന്ന കഷ്ടതകള്‍ കര്‍ത്താവിന്‍റെ പീഡനങ്ങ ളുമായി താതാത്മപ്പെടുത്തി ചിന്തിക്കേണ്ടതാണെന്നും കഷ്ടുതയെ ജയിച്ച്‌ പുനരു ത്ഥാനം ചെയ്ത ക്രിസ്തുവില്‍ പ്രത്യാശയും ധൈര്യവും കണ്ടെത്തുവാന്‍ വേദ നിക്കുന്നവര്‍ക്ക്‌ കഴിയട്ടെ എന്നും അവര്‍ക്കു വേണ്ടി പ. കാതോലിക്കാ ബാവാ കൂട്ടിചേര്‍ത്തു. പ്രാര്‍ത്ഥിക്കുന്നതായും “വലിയ മ്മെതാപ്പോലിത്താ'” ഏന്ന ബഹുമതി സ്ഥാനനാമം ലഭിച്ച കുര്യാ ക്കോസ്‌ മാര്‍ ക്ലീമിസിനെ മാതൃഇടവകയായ കൂര്‍ത്തമല പള്ളി ഭാരവാഹി കള്‍ മാരാമണ്‍ സമഷ്ടിയില്‍ സന്ദര്‍ശിച്ച്‌ പൊന്നാട അണിയിച്ചും, പുച്ചെണ്ട്‌ നല്‍കിയും ആദരിച്ചു. 1൩ ൨ ൧5൭൧ റീ/൩ബണബ്‌ട കടടപപ 2023 മാമര. 2023 ടല്ാന്ഥല 30 ഥം 13 1, ൧. 1.൧. 1. ൧. 1൧ ്യ്രഠാിറിഗ ഗ/൦3൩ മഠ £ലസാ। റഗലിഗള്ട” ബ്ണ്‍ ഥമ ദല യം % ൨ ൩൦101 ൦ടട] [ധര 16:2-13 £.. ദല്ഗത്മിടം ഥനടട 1൩ലരാദദ്ധാില ൨ 1൧൦ ടവ നദന്മളൂല- ഠി 12 വടട, 095 ദ ലാറ 0 ാലള സിടസ൦൬/൦ല0. 0൧ 3ഗ്ധ! നടടടദളം 0 10൯൫ലാദദ്ധാില 00൦50 ॥ല ന ൫0൦ 0ധടനടെട 00 നാദ വട, 0൫൦0, 1 വിള്വ്ത്്ന്ല നദറദളല്‌ട 6൦301ന൦ടട 300 ടവഡേനടടട 10 ടേ വിട വധ്ഥ൦. ന്ഥ €6ട0൩൫3ഠ01ഠളിഠേ। നന ദാ നദബ്൦ട്ട ൩ വട രാദദ്ില. 00 നല [ധ0ണ൦സ്‌ 0൭, ൦ ഗ്ഗ! 0൦ ഠി൦ട0നലറ 3ട ലാല 0 7൦ ദസ്‌. 1ലഥല, ാല്ഠ ഡ൦ റ്ലാദന്‌ ഡം സ്വാ ടവ ൩ നന ൩൦ ഡലന്‌ ൨ വ്ടഡാ0ിറ ന ഹെടധ് ഠധ൦ “ഠ്ഡല॥[്‌ ൫ ലല. ഗനം നടംഡലന 0 1൧ ഡാ0ീഠ? 7൫% ഠഠടെ ॥ നറ 1ഠ 0൦ ടൊ ഡ്‌ ൩0൦ ഡാ 1/6 മുലിംസിഠട 1. ൩൪൧൦ ഡ്ധന30 117൦ ലനലിലട, 0ാ0൦0ലറില 2/൦31ല 0൦0൨൦5 300 6ടരാഠ05॥10111ല5. 4/1 നലഗ്ഥണനദ്ിഠന ല്‌ ഠാ ൨സ്ധണനടദബ്ഠന്ന, ഥി ല്ലനല്ട 00 ല്ലി 00 73053൦ിഠറട ഹല്മ്ബ്ഥസ ഡന്ദബില്ട (൩൦൧3൭0 10 ്ധ്നെട ദ രാദഗ സനദബ്സധന്ഥ ഇല ലദനട. ഥാ, ഠഥറ്ട 10൦ ഹാ ഠ്‌ ബട രാദന്വില വടട ടട, 00 ൧0ഥ007 ടലഡ ൧000 ൭0റ്‌ റ്ഥറ്‌ നഥഥല/” (ലട 13), വടട ഠഠ൦5 00 ൩൦൦ 1ഠ ദ നാല ട ധനളഠഠ1/ 00 ലി. റബ ൩൦ ടവ്‌ ഥഥല്ഠധട 0 ഠ൭ടലിട സ്വാഠന൯൩ന്‌. ബട, ഥീ ഠഠ ഡ൦ ഠഠ0ട1ഠില നഠ0൦൦ ന്ഥ 8 നറടബിനള ഠധ ന്ഥധള്ന്ട ൫ഠഠി? 00 സ്ന ഠധ൦ വാഠസി! ടല! ൨൦ ശഅന൫53നിഠട 0 ഡല ൩ ഒ001ഘല൦ നട്‌, വ൦ടധട വ്നടല 32ലെട [പവാദ്ഡ്നള ൯൧ ലസ്ഥില 19൦. “280 0 70൩ ൧/൦ ഥ)0)/ 007 ഗല 0/ലടെ 00 70 70൦ /൨/൪ ദ്ഥറ്‌ 70൧0 0൧ 7007 //0൦. 70/൭ 10൦ 6/൧ )/0൧ ൨7൧; റഥാല /൦ ഗ)0070 ഗ്ന )/00/ 177// 7ഗറ ൨0൧7 ഥഹഗനന ഥ൦. 7൨/൭ /₹ റ്ഥറ്‌ ൮/൦ 7 40 7റ0ലന 70൧ ൩) 7സഥ്ഥറ്‌ 1/0” (1/ി3വിലഥ 17:27). ൧൫൧൪ലെ സ്ല൦ട്ള റ്നലട1ഠന ഥാ മന്നാ ലല ട, ഗ്09% നലദബ്നളുട ദേ ഡം സ്വാ ഗന ൧ ല൮൬/5ടിഠറ 00 ഡല്‌ റവംടധട ടര്‍, “ 7ല// 1/0, ൭6 70/0// ഗ7ഥെ/൦ഗ 70 റുറദ്ഥി ഗല്‌ 707 )/0///൭ല//൭൭, 0 007 ഗഗില /& /൦ റ0ഗ൦ )/00 1///// ൧൦ //ല്റഥനലി്‌ 70 ല്‌ലഗധ/ ന്ഥ/ല/ന0൭൦ (ഥലട൦ 9). 25 ടദ1ഠ ലില;, ഠധ സ്ഥ 7൦ ലനൃലിലടട 3൦ ഠി 0൧00൧൭ 1ഠ ന “ലന! ലട". 0 10391 ടലടല 00൮06൦൩0൯൦ നഠ൯൭ 0 ഠഥന്നല, 0 ല്‌ ദിലസ്൦, ഠഥ/ 0005011115, 00൦ ലിദസിഠനടവ്ാട ൦൦, ഡഡ്സ്ധ ടഥധിഠ ൦ 0050ലെ ഒട നവ്ടഡഠ0ിഠ്‌ട ഡല! (ട0൧൦1ഡി॥ ലേദടം 3 ഠഥ൦ ഠ്ലാദന്ധഘ, ൧൨൦൩ സ്വലാ ട൦5101൮ നട. ൩൫൪൧൦ ഡല ൨ നന ടഥഥിഠ 0൧ 0൦ ഡ96൦ (0൫ ധളാഠ(/ ന്പനളട; ൩൦ ഡല 0 0൦ 3൩൭ ടഥഥിഠ ൨൧ ൬൩30 ധസ്ഡടറ; ൩൦ ഡ൦31൩൨ ൨ 0൦ സബ ട്രാഠട॥0ിടെ സ്ധട ലന30391൦ 3ട 3 ൭050൦; 1൯൦ ഡല 0 0 ലദിഠട്വാട ടഥധിഠ ലിം 6005 |ഠഡഥല, 0൦ !% ന 00൦ ഠ0ാലടഠന3। ॥1ഗട 00 ടട 1൦. 10൧ 130ട3ഠിഠട ൫ ധന ഡ൭ ടെലസ്ധാില ടാം ടാ ഒ നദന്മളല ന ൦3150 ൩൦ ലന! ഡല॥1ട, ൦ ശ്ഥില ൩൦ ഡാറ്റ ഡല ലഡ്ട ധ്യാ. ൩ 5൦5101 00 ട്ഡം്ഥിഗ/ ധടിഘ നടം ഡല, ൯ഘ ലാന 00 0100 ിി 1001 11% പ). 1 11710. 34 [ 41 01 1ദഗ0 വട 35 ന്ലിട 311൨ ധന൦ ൨്‌ ൦ 3000൩5 11൧ ടിഠറ ഠ്‌ ന്ധ ല൧ഥടെ ൨91 ലലിട ദ ഉല ൦3൮. 1൧ സ 30ടദിഠനട 00 11൦ ലന൬ല൦൦൩൧൭5 00 630൦൩0 ലാല്ല 10൦ 190ടലേഡിനള “ലഗാ! ഠ്ഡലനളട്‌. ഗ/൭൦ 30൦ ധനാ 0 1൧൦ ഉ [6ട്രാഠ0ട[॥0॥10െ 0 ൪൦ 9ളലട 31 ദഠഠിട ടലഡിഥ. [൦5വട, ൫ ലളാഥി ഠാ നിദ ദ 6ടധനിഠന ടദ്യട, ൪൧ ൧൦ 75൭൧൧൦൧൧00 ൧൭00൧/൦ ഥ൧// ഗലഗല ന൨൬൩/ ഗ0൦ ൧൦ 0/7 ഗ നിറ്റ്ഥ൦; £0ല ഥ൧/ ൧൦ ///൫ 70൦ റ്നറലട ഥ ഗഗഗ (140 22:30). റല ഡാന ദന്വ്യ വിഗടെ ഡി നഭ ഖട 190ട/ഠന്ന ൩0 ഒഥളലട, ീഠ ടലഡം ൪൪൦ ടഥ്വാലനം 6ഠഠ 0 0ല൦൩ ദ്രോദധ്നിലട! 1൫315 ഗഡ ൦ടധട ടട, 0/7 )/00 ഗനഗ7൦ ഗാഥ ൧൦ ഡെറ്യ/ഗ ഗമ്ഗറ/ഗ0 ഗല ൧/൧, ഗഗ ൧൧ ഡ൦6ുഥഥ്ധ്ഥ ഡം ലഗ്‌ (1൭ 16:11). 1 ബംഗ” ൩൩൦ ഒ്ലന്മ! റഡല്॥ളട്‌, ട 10൦ ഗ70ടലേറിനള ലനലിലഥം റ്‌ സ്ന ്ലന്മ് ദി 00 ടലഡിഡു 0 0൦ റിഗ്0൦ ധനി” 0 900. വിട റിഡ്ഥ൦ ഠാഥഥഥി! ദാം സ്ല൧൧൭൦ല0 ഒട “10ലരാല്റി 0 സ്‌ നസിഠനാ 0൮ 1൦5ധട. 707 10൦ ൧ല൧൧/൭ 0 1/5 [/0ഥ്റ്‌ 07൦ ൩0൦൦ ഗെ/ഘഥ്ഥ്‌ /ഗ7 0൭൨0 ഗഗ ഗല ഗഗഗ /ഗഗറ ഗ്ഗ ൨൧൦ 0൦ 0൧൧൧/൦ 0 70൦ //0/7 (ഥലട൦ 8). 1൩൦ റിനലഘ്ഥം 0 ൩൦ധിനല 300 ട്രാദല, ലട ധട [0 സട ഡഠലഠ, ൫൦ ടറളധബ്ല ധ്‌ ധട്ഥനലധ്ഥലദ്യഡ!൨ 30ട്ഠന്ന 0൦ ഡാഥഠ്ഡിഠസ്്ന്ഠ “ലവി ഠ്‌ സ്‌ ൨ഥ൦ സ്ഥ ൮/0॥10. 1൫ 010ല൦- ഡാഥഠട, ഡ൦ ദ ദേ) ഠ 0 3 ടന്ന [ല, ശ്വീഠ നല്ടട ധട 35 ടട ൫ ൯൧൦ ലന ഠഡല॥നളട। 1ഥഘ ടെഠ്‌ഠിഠളിഠ। ട[ഉവ്ിഗദ 0 ൯്വ്ട ദ്വി, ലന്ാറ്ട ധട 1ഠ 0൦ ടവ 0 00 ൦ 30ടദവിഠനട,1ഠധടിനള നല നിണ” 0 ടസ്ഥാസില ലനാലിലഥടട ഗഥ്വിഠ ൧/൦ ഡ്ഗി॥ 0൦ 6ലനദ॥/ ദഗ്്ഗ൦. ഠ0൦ധട1ഠ0 [ഗി൦൧0ഠ01190 230ദധിദ൯/ഗ൭ ൧ഥ൧൬൩ഠബിഠട 0 01൦ടടലറ നനാ ൫95 ാദധ്ധി/ ടി, ൫൨ ൩൦ ഘവഠദ്ട്വ്ാ ാ്ഡലി്ധന്ടന ദ്‌ 60 ഗ്ധിടെ, 1൫൪൦ ലദിഠട്വാലാസ്ഡ ധന ദ 1ധന30൩ ഗനി.” 1ഥധളി ടലട ദ ഫല്യ ടിസ്വില നടെടളല ദേല്ടെ 3 ഉല ഥടിള്സ്‌. //0ല നന ലട 1ഠ ബിദഗ്ഥ 1ഘ ലിവ്‌ 6ഠ0, ന്വാ॥ടട, ടധാനിസിഡു ന്ന ഠാ ദഠ്‌ട ഡി॥ ൩ ാ൫/ലട; 0ഠ്രാഠനിഠന്ദ॥, നല ലദ1ഠ0നടിവ്ഥ ാസ്ഡല സില്ലിഠ്ഥാല്നളുട ഉ ന്നി 3 ബില. 1ഥഠ്റ്ഥ ഠ്‌ “ടലലദനള ദഠഠി” സ്ധട്‌ ലില്‍! ഠധ ൦ ഗടഠിഠഥടെ. ട ഗല ഡലവാഥിഠ്സിടല ടല ദ ട൫9൭ ഠഠഠ ൩ 11൪൦ “ഡാറ്റ ഡസ്‌ 4/൦ 0൦00൬൦ റിടഠ്ലാിടെ ടലഡ്നള ഠഠഠ 300 നല നഠലഘ് ഗദ്യ ഠാ 01൭ടട [1 പ “കുഞ്ഞേ, ഈ ലോകത്തില്‍ ഒരു മറവു മാത്രമേ ഉള്ളൂ. അത്‌ അത്യുന്നതന്റെ മറവാണ്‌. മറ്റാരുടെയോ എന്തിന്റെയോ മറവില്‍ ആകുവാന്‍ ആഗ്രഹിക്കരുത്‌. അത്യുന്നതന്റെ മറവില്‍ നിന്ന്‌ മാറിപ്പോകുവാനും ആഗ്രഹിക്കരുത്‌. ആ മറവില്‍ ആയിരിക്കുന്നിടത്തോളം നാം സുരക്ഷിതരായിരിക്കും.” - സഖറിയാ മാര്‍ അന്തോണിയോസ്‌ 110 ॥ ഥ്‌, [ ൧. 1൧.1൧. ( 0 ട്‌ ൬ എ ് 1, 1 4൮. 8 കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ കോട്ടയത്ത്‌ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കും. 1700-ല്‍ പരം ആളുകള്‍ക്ക്‌ ഒരേ സമയം ഭക്ഷണം കഴി ക്കാന്‍ സാധിക്കുന്നതും 3500 ഓളം ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടത്തുവാനും സാധിക്കുന്നവിധത്തില്‍ എല്ലാവിധ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ കര്‍ച്ചറല്‍ സെന്ററിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കോട്ടയത്ത്‌ കളക്രേറ്റിന്‌ സമീപം ഉള്ള എം.ഡി. സെമിനാരി കോബരഈണ്ടില്‍ ആണ്‌ ഇത്‌ നിര്‍മ്മിക്കുന്നത്‌ 80000 -ല്‍ പരം സ്ക്വയര്‍ ഫീറ്റുള്ള കള്‍ച്ചറല്‍ സെന്ററിന്‌ ആകെ 4 നിലകളാണ്‌ ഉള്ളത്‌. താഴത്തെ 2 നില (ലോല ക ടോ ലല) വാഹന പാര്‍ക്കിങ്ങ്‌. മൂന്നും നാലും നിലകള്‍ ഓഡിറ്റോറിയങ്ങള്‍ (0൧0 141001 0 15110007). ഓഡിറ്റോറിയത്തിന്റെ ഓരോ നിലയും 17000 ടറ്ഡല൦ 0 വീതമാണ്‌. ഒരു നിലയില്‍ ഭക്ഷണം കഴിക്കാന്‍ ഏതാണ്ട്‌ 750 പേര്‍ക്കും സമ്മേ ളനം ആണങ്കില്‍ 1500 പേര്‍ക്കും ഇരിക്കുവാന്‍ സാധിക്കും. ഒന്നാം നിലയിലും ഇതുപോലെ തന്നെയാണ്‌ സൌകര്യങ്ങള്‍. കൂടാതെ 1155 11007 18ലിജ (10000 ടസ്രല൦ 7660) 200 പേര്‍ക്ക്‌ ഭക്ഷണം കഴിക്കുവാനും സമ്മേളനമാണങ്കില്‍ 400 പേര്‍ക്കും ഇരിക്കുവാന്‍ സാധിക്കും. 2 ഹാളിലും ബാല്‍ക്കണിയിലുമായി ഭക്ഷണം കഴിക്കുവാന്‍ 1700 പേര്‍ക്കും സമ്മേളനമാണങ്കില്‍ 3500 പേര്‍ക്കും ഇരിക്കുവാന്‍ സാധിക്കും. ഈ രണ്ട്‌ ഹാളി ലുമായി വിവിധ കോണ്‍ഫ്രന്‍സകള്‍, എക്സിബിഷനുകള്‍, എന്നിവയും നട ത്തുവാൻ സാധിക്കും. അടിയന്തിര ഘട്ടങ്ങളില്‍ മലങ്കര അസോസിയേഷന്‍ യോഗവും നടത്താം. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള സ്റ്റേജുകള്‍. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ 115൦. സ്ൃടിടേ-ല്‍ ഒന്നാം റാങ്കു കരസ്ഥമാക്കിയ ചെങ്ങന്നൂര്‍ ഭ്രദാസന യുവജനപ്രസ്ഥാന ക്രേന്ര സമിതി അംഗം അഞ്ചു എഏലിസബേത്‌ യോഹന്നാനെ ചെങ്ങന്നൂര്‍ ഭ്രദാസന മ്മെതാ പ്പോലീത്താ ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ പൊന്നാട അണിയിച്ച്‌ ആരരിക്കുന്നു. 101. 06 പഠ. 40 ]0॥॥ ॥1॥0॥ 115 ൨൧ ഠലലക്ഥഥഥ്ട ഒന്ന റ ഠടം 6 [ലു ഭാ, ടം ടട ത്‌ 1) ) ര്‌ ) ഥ്‌ [്‌ ലു ദ _) 1, ( ൨) & ന്‌ 4 ( ര സ ച പ്‌ [ 1 മലജംരസഭ കോട്ടയത്ത കള്‍ച്ചറല്‍ സെന്റ൪ നിര്‍മ്മിക്കുന്നു 20 പേര്‍ക്ക്‌ കയറാവുന്ന 4 17, 3 ലസ, 38 8൦൩, 44 നനലിട, 50 സദ്ട്വാമട്ന, 2 ൩൩൦൧ 100൩ ൭൭൩൯൦0 ൦൩ 0൭൬0൦൩, 3 "72 1. ബ്ബ, 6 സ്വ൦ട70ഠ0൩, 2000 ഭസ്മ 1൦0 10൦, 2000 ടസ്സല൦ 10 5017൦ ൩00൬൩, എന്നീ കാര്യങ്ങള്‍ പ്ലാനില്‍ ഉണ്ട്‌. കൂടാതെ ൧7-0001010൩൦0 ഹാളിനോട്‌ അനുബന്ധിച്ച്‌ ടഠില ബേ ഒടണട, ലന ൦ സട ലിം വളി സല്ലു ഖഠഠബ്ലി ഗ്്േനബ്‌, എന്നിവ എല്ലാം ഉണ്ടാകും. ഇത്‌ നിര്‍മ്മിക്കുന്നത്‌ മാര്‍ ഏലിയാ കത്തീധ്രലിന്റെ മുന്‍ വശത്തായി 10 111ലൂ൦ 5൦0020 5൩0൦1 ലേക്കുള്ള വഴിയുടെ വലത്ത്‌ ഭാഗത്തുള്ള സ്ഥല ത്താണ്‌. ഈ ഓഡിറ്റോറിയത്തിന്റെ കിഴക്ക്‌ ഭാഗത്ത്‌ ഉള്ള സ്ഥലത്ത്‌ ഏതാണ്ട്‌ 500 വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 26 ന്‌ കൂടിയ സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം നിര്‍ മ്മാണ ആവശ്യത്തിനുവേണ്ടി ബാജഃ: ലോണ്‍ എടുക്കുവാന്‍ തീരുമാനിച്ചു. മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന കാര്യമാണ്‌ സഭയുടെ പ്രൌഡി വിളിച്ചോതുന്ന ഒരു ഓഡിറ്റോറിയം നിര്‍മ്മിക്കുക എന്നത്‌. രണ്ട്‌ വര്‍ഷംകൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനാണ്‌ ഉദ്ദേശിക്കു ന്നത്‌. ഈ പ്രോജക്ടിന്റെ അനുമതിക്കായി 2011 മുതല്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്‌ ഇപ്പോള്‍ പ്രവൃത്തിപഥത്തിലെത്തുന്നത്‌. കോട്ടയം നഗരസഭ മുതല്‍ തിരുവനന്തപുരം ചീഫ്‌ ടൌണ്‍ പ്ലാനിങ്ങ്‌ ഓഫീസ്‌ വരെ ഇതിനായി നിരന്തരം കയറി ഇറങ്ങി. 2017-ല്‍ 017 യില്‍ നിന്നും നിര്‍മ്മാണ അനുമതി ലഭിച്ചു. 2021-ല്‍ കോട്ടയം നഗരസഭയില്‍ നിന്നും അനുമതി ലഭിച്ചു. ഇതോടൊപ്പം നാഷണല്‍ ഹൈവേ അതോറിറ്റി, പരിസ്ഥിതി ആഘാത പഠന സമിതി, കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ അനുമതികളും ലഭിച്ചു. സഖറിയാ മാര്‍ അന്തോണി യോസ്‌ മ്മെതാപ്പോ ലീത്താ യുടെ നാല്പതാം ഓാര്‍മ്മദിനം മല്ലപ്പള്ളി മാര്‍ അന്തോണി യോസ്‌ ദയറായില്‍ ആചരിച്ചു. ഡോ. യുഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 2023 ടല്രാലന്ധല 30 ൧315 ഹ ്‌ ഷീല ദല ടപഘമ്വ്ന ൩00൦൭൩ മ ടടെടിറ0൩ 0൩ “1015510൩ 10 ധ്‌ 0 നസി 11൦00ജ7” 2 152൨ ബ്ല കടട വ്‌ സ്ഥ റല ന്പ്ലഗ൦ ൨ ൧51൭. ങ്ങിയ ഞ്ഞ | 1 കോട്ടയത്ത്‌ നടക്കുന്ന ര്രിസ്ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ സമ്മേള നത്തില്‍ പങ്കെടുക്കുവാനെത്തിയ റഷ്യന്‍ ഓര്‍ത്തഡോക്സ്‌ ചര്‍ച്ച്‌ പ്രതിനിധി സംഘം പരുമല സെമിനാരി ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി. ബിഷപ്‌ ആന്‍റണി (സനലന്നമ്൩ വ്‌ നംഹുലണബവ്‌ ഗലനല 7ലിചിദേട) ഫാ. സ്റ്റെഫാൻ (ടവ 00 1ബസബ്ബിലി 18൦100൩5 0൦൧. 0 1ധടട്ഥ 0൨൩000% സ൩ധ൩) ഫാ. അലക്സാണ്ടര്‍ ന്വ്ഞണാം ൨ 0൦ 1ബേസേബ്ലേ 14൧0൩ ൩൫൧ലന്നണ) എന്നിവര്‍ ഉള്‍പ്പെട്ട (്രതിനിധി സംഘമാണ്‌ നിരണം പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്‌. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ സംഘത്തെ സ്വീകരിച്ചു. പു ൭൭: ഇ $ കോട്ടയത്ത്‌ നടക്കുന്ന ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ സമ്മേള നത്തില്‍ പങ്കെടുക്കുവാനെത്തിയ റഷ്യന്‍ ഓര്‍ത്തഡോക്സ്‌ ചര്‍ച്ച്‌ പ്രതിനിധി സംഘം നിരണം ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി. ഒന്നാം റാങ്ക എം.ജി. യൂണിവേഴ്‌സിറ്റി എം.എസ്‌.സി. ഫിസി ക്സില്‍ അഞ്ചു എലിസബേത്‌ യോഹന്നാന്‍ ഒന്നാം റാജം കരസ്ഥമാക്കി. മാന്തളിര്‍ സെന്റ്‌ തോമസ്‌ ഓര്‍ ത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്‌. ചെങ്ങന്നൂര്‍ 1 ഭദ്രാസനത്തില്‍ നിന്നുള്ള ഓര്‍ത്തഡോക്‌സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാന കേന്ദ്രസമിതി അംഗ മാണ്‌. 101. 06 പഠ. 40 1115 റ ൨ലലക്ഥവഥഥട 8൨൧൧-5൦ 1501 ബപലി കടബ വ്‌ സ്ഥലടഥഥ നസ്പ്ധഗഗംം വ്‌ ൧5൭ (൧) നലല റിപ വ്‌ ദ്ച്മ്ബ്ധമ 0൨൪000 ടുന്ന ന: ൨൩ ചാമ ല്‌ ടബണ്ചാപ്്ന 1000011൨. 1017 11൩1 അട ബേഡി. ലാന ഫ്ക ദ്മനണ്ടെ മറി 1൩1൨. ചാം നഅന്നമടട ൨ണ്ബ. ) ന. ല്‌ പ്‌ 44 പ" റ ൦൨. ചലി 77൩ 01൦ ്ലിമബ്ധ 07൨000: ന്ധ മറി ന൦ പ്മ01010൦ ടന 0൧൩000% സധന മ ൨൦ കടി 1ധബബ്ബ്ലി ൨0൩൯ ള്‍ടടബ്ബിാവഴ 2023 (27-മടടണ്ങയ ൮). പം തി 1 [ണം ൧ കടി നീ/ബബ്‌ട ൧ടടല്ബാ[ 2023 മ 1൦0൭൩. 25-28 ട൮- 4ബ്ഖാധ 2023. കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെല്‍ത്ത്‌ സയ ന്‍സസ്‌ (1൮5) 17.2൧ മൈക്രോബയോളജിയില്‍ ഡോ. സോണി. എസ്‌. ഒന്നാം റാജം കരസ്ഥമാക്കി. കൊല്ലം ഭശ്രാസനത്തിലെ, കൊടുവിള സെന്റ്‌ ഏലിയാ ഓര്‍ത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്‌. വേലന്‍ചരുവില്‍ അരുണ്‍ രാജന്റെ സഹധര്‍മിണിയും കല്ലട സെന്റ്‌ ജോര്‍ജ്‌ ഇടവകയില്‍ കൃപ ഭവനില്‍ കെ. സോമന്റെയും മണിയമ്മയുടെയും മകളുമാണ്‌. 2023 ടല്യാദന്ഥല 30 ൧3റ്റ6]16 ഓര്‍ത്തഡോക്സ്‌ വൈദിക സെമിനാരിയില്‍ നടന്ന സാമുഹിക വിശക ലന സെമിനാര്‍ പ്രശസ്ത സാമുഹിക പ്രവര്‍ത്തക ദയാബായി ഉദ്ഘാടനം ചെയുന്നു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ്‌ വര്‍ഗീസ്‌ അമയില്‍, ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. റെജി മാത്യു, ഫാ. ഡോ. ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍ എന്നിവര്‍ സമീപം. സ്കൂള്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യ കോട്ടയം ഭ്രദാസന സണ്‍ഡേ ത്തില്‍ പരിശുദ്ധ പാമ്പാടി തിരുമേനി അന്നദാന പദ്ധതിക്ക്‌ വേണ്ടി നട ത്തിയ കാണിക്ക ശേഖരണം വഴി ഒന്നര ലക്ഷം രൂപ സണ്‍ഡേ സ്കൂള്‍ ഡയറകൂര്‍ വിനോദ്‌ എം സക്കറിയയും സണ്‍ഡേ സ്‌കൂള്‍ ഇന്‍സ്പെകൂര്‍ മാരും ചേര്‍ന്ന്‌ ഭ്രദാസന മ്മെതാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദിയ സ്‌ക്കോറോസിന്‌ കൈമാറി. ദയറാ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍ തുക കൈപ്പറ്റി. സണ്‍ഡേസ്‌ കൂള്‍ പ്രസ്ഥാനത്തിന്റെ ഈ നല്ല മാതൃകയെ മ്രെതാപ്പോലീത്താ അഭിനന്ദിച്ചു. മാര്‍ ബസേലിയോസ്‌ എന്‍ജിനീയറിങ്‌ കോളേജില്‍ ഫിറ്റ്നസ്‌ സ്റ്റുഡിയോ ആരംഭിച്ചു.കോളേജ്‌ ഡയറകുര്‍ പ്രിന്‍സ്‌ വര്‍ഗീസ്‌ ഉദ്ഘാടനം നിര്‍വഹിച്ചു. 10 ലക്ഷം രൂപയോളം ചെലവിട്ടാണ്‌ ഫിറ്റ്നസ്‌ സ്റ്റുഡിയോ നിര്‍മ്മിച്ചിരിക്കുന്നത്‌. ഏറ്റവും പുതിയ തരത്തിലുള്ള ട്രെഡ്മില്‍, മള്‍ട്ടി മെഷീന്‍, ആര്‍മ്‌ മെഷിന്‍, ബെഞ്ച്‌ പ്രസ്‌ തുടങ്ങി ഉപകരണങ്ങള്‍ എല്ലാം അടങ്ങിയ ഫിറ്റ്നസ്‌ സ്റ്റുഡിയോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഫിറ്റ്നസ്‌ നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ ആരംഭിച്ചിരിക്കുന്നത്‌ എന്ന്‌ കോളേജ്‌ ഡയറകൂര്‍ പ്രിന്‍സ്‌ വര്‍ഗീസ്‌ പറഞ്ഞു. 101. 06 പഠ. 40 115 ൨൧൧ ഠലലക്ഥഥഥ്ട ഒന്ന റ ഠടം | അ ത | ഡോ. ഗീവര്‍ഗ്ഗീസ്‌ മാര്‍ യൂലിയോസ്‌ മ്മെതാപ്പോലീത്താ ക്രേന്ദ മന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ചു. ക്രേന്ദ മ്രന്തിയുടെ ഓദ്യോഗിക വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം. എം. ജി. ഒ. സി. എസ്‌. എം. ക്രേന്ദ കലാമേള പ്രസിഡന്റ്‌ ഡോ. ഏര്രഹാം മാര്‍ സെറാഫിം മ്മെതാപ്പോലീത്താ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ ഉദ്‌ ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ ഭ്രദാസന സ്രെകട്ടറി ഫാ. പി. കെ. കോശി അദ്ധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി, കോളേജ്‌ വിഭാഗങ്ങളിലായി 5500-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുത്തു. [ ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 3 ദാത്യം വിജയപ്രദമാക്കുവാന്‍ നേതൃത്വം നല്‍കിയ വിക്രം സാരാഭായി സ്പേസ്സെന്റ്റിന്റെ പ്രവര്‍ത്തകനും തോട്ടയ്ക്കാട്്‌സെന്റ്‌ മേരിസ്ബെത്ലഹേം ഓര്‍ത്തഡോക്ദപള്ളിഉടവകാംഗവുമായ സയന്റിസ്റ്റ്‌ എഞ്ചിനീയര്‍ എസ്‌ എഫ്‌. എബിന്‍ വര്‍ഗീസിനെ ഉടവക്ദിനത്തില്‍ ആദരിച്ചു. അഡ്വ. ചാണി ഉമ്മന്‍ എം. എല്‍. എ. പൊന്നാട അണിയിച്ചു. രണ്ടാം റാങ്ക കൊച്ചി അമൃത ഇന്‍സ്റിപ്റ്യൂട്ട്‌ ഓഫ്‌ മെഡി ക്കല്‍ സയന്‍സില്‍ നിന്ന്‌ മാസ്റ്റര്‍ ഓഫ്‌ ഫാര്‍മ സിയില്‍ (ഫാര്‍മക്യൂടിക്‌ സ്‌) ഷോന സാറാ ഷ്വാജി രണ്ടാം റാജ: കരസ്ഥമാക്കി. മാവേലിക്കര ഭ്രദാസനത്തിലെ പത്തിച്ചിറ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്സ്‌ വലിയപള്ളിയില്‍ പാരേത്തു പുത്തന്‍വീട്ടില്‍ ഒ. ഷാജിയുടെയും ജെസി ഷാജിയുടെയും മകളാണ്‌. 2023 ടല്ാ(ദന്ഥല 30 ററി 17 1, ൧. 1. ഡോ. ഗീവര്‍ഗ്ലീസ്‌ മാര്‍ യുലിയോസ്‌ മ്മെതാപ്പോലീത്താ ക്രേന്ദ്ര മ്ര്തി സ്മൃതി ഇറാനിയെ സന്ദര്‍ശിച്ചു. ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളിയില്‍ പരേതനായ ടി. ജെ. വര്‍ഗീസിന്റെ ശവസംസ്കാര ശുശ്രൂഷ കേരള ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ വൈദികരുടെ നേതൃത്വത്തില്‍ നടത്ത പാമ്പാടി മാര്‍ കുറിയാക്കോസ്‌ ദയറായ്ക്ക്‌ പുതിയ അമരക്കാര്‍ പാമ്പാടി: പാമ്പാടി മാര്‍ കുറിയാക്കോസ്‌ ദയറായുടെ മാനേജരായി പുളിക്കല്‍ ഫാ. അനൂപ്‌ എബ്രഹാമിനെയും (വടക്കമണ്ണൂര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്ത ഡോക്‌സ്‌ പള്ളി ഇടവകാംഗം) , അഭയഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മാനേജരായി ചൂരനവയലില്‍ ഫാ. വിന്‍സണ്‍ വര്‍ഗീസിനെയും (പങ്ങട സെന്റ്‌ മേരിസ്‌ ഓര്‍ത്തഡോക്സ്‌ പള്ളി ഇടവക അംഗം) കോട്ടയം ഭ്രദാസന മ്മരെതാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയ സ്‌ക്കോറോസ്‌ തിരുമേനി നിയമിച്ചു. ഒക്ടോബര്‍ ഒന്നിന്‌ ചുമതല ഏറ്റെടുക്കും. കഴിഞ്ഞ 15 വര്‍ഷമായി ദയറാ മാനേജറായിരുന്ന ഫാ. മാത്യു കെ ജോണ്‍, 28 വര്‍ഷമായി അസിസ്റ്റന്റ്‌ മാനേജരായിരുന്ന ഫാ. സി. എ. വര്‍ഗീസ്‌ എന്നിവര്‍ പാമ്പാടി മാര്‍ കുറിയാക്കോസ്‌ ദയറായുടെയും നാടിന്റെയും ആത്മീയവും ഭാതികവും, സാമൂഹിക വളര്‍ച്ചയ്ക്കും വികസനത്തിനും നിസ്തുലമായ സേവനങ്ങളാണ്‌ നല്‍കിയിട്ടുള്ളതെന്നും ദയറായുടെ നവീകരണം, ബി.എം. 101. 06 പഠ. 40 0100 ॥॥॥0॥10॥ 0 10 ( പ്‌ 1 ൧.1൧. 0൨12൧0൧0൧൦ ൭൮ധ്വഥപ്പ്‌ ൨1 115 ൨/൧ ഠലലക്ഥഥഥ്ട ഒന്ന റ 0ഠടം പരുമലയില്‍ ചേര്‍ന്ന റിട്ടയര്‍ ചെയ്ത വൈദികരുടെ സമ്മേളനം വൈദി കസംഘം പ്രസിഡണ്ട്‌ ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ ഉദ്ഘാടനം ചെയ്യുന്നു. മുന്‍ ക്രേന്ദ്ര മ്ര്തി അല്‍ഫോണ്‍സ്‌ കണ്ണന്താനം ഡോ. ഗീവര്‍ഗ്ഗീസ്‌ മാര്‍ യൂലിയോസ്‌ മ്മെതാപ്പോലീത്തായെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ഹോസ്കോ സിലെ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ സിറിയന്‍ കത്തീര്യല്‍ ഹസിലെ ത്തിയാണ്‌ കണ്ണന്താനം മ്മെതാപ്പോലീത്തായെ സന്ദര്‍ശിച്ചത്‌. ഡോക്ടറേറ്റ്‌ നേടി ഡല്‍ഹി അമിറ്റി സര്‍വകലാശാലയില്‍ നിന്ന്‌ കംപ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എഞ്ചിനീയറിംഗില്‍ ജിബി ജി താനിക്കല്‍ ഡോക്ടറേറ്റ്‌ നേടി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്‌ സംവിധാനം ഉപയോഗിച്ച്‌ ഇമേജ്‌ പ്രോസസിങ്ങിലൂടെ ഓഷധ സസ്യങ്ങളെ വേര്‍തിരിച്ചറിയുന്ന രീതിയെ ക്കുറിച്ചാണ്‌ ഗവേഷണ പഠനം നടത്തിയത്‌. ന്യൂ ആന്റ്‌ റിന്യൂവബിള്‍ എനര്‍ജി മ്രന്രാല യത്തില്‍ എന്‍.ഐ.സി പ്രൊജക്ടില്‍ സീനി യര്‍ എജിനീയറാണ്‌. ഡല്‍ഹി മയൂര്‍ വിഹാര്‍ സെന്റ്‌ ജോണ്‍സ്‌ ഇടവകയില്‍ സണ്ടേസ "കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു വരുന്നു. പഴഞ്ഞി താനിക്കല്‍ ടി കെ ഗീവര്‍ ഗീസിന്റെയും ബീനയുടേയും മകളാണ്‌. ഛി പു. കൊട്ടിയൂര്‍ അമ്പായത്തോട്‌ സെന്റ്‌ മേരീസ്‌ [ പം പം 3 ഇടവകാംഗവും ഡല്‍ഹിയില്‍ ഭാമ ശാസ്ത്ര ച്‌, ലി ധി ടല. മ്രത്രാലയത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. വ; എ: നൂ നോബി ഇ. പി. യുടെ സഹധര്‍മ്മിണിയു ലു 6... ച റ്‌്‌ ട്‌ വ ്ച്ധമാണ്‌. എം. സി.ബി.എസ്‌.ഇ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാമ്പാടി കെ. ജി. കോളജ്‌, പാറേട്ട്‌ മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌ ഐ.ടി.ഐ. എന്നീ വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ വളര്‍ച്ച, പാമ്പാടി താലൂക്ക്‌ ആശുപ്രതിയിലെ രോഗികള്‍ക്കുള്ള ഭക്ഷണ വിതരണം, ആതുര സേവന സ്ഥാപനങ്ങളുടെ വളര്‍ച്ച, 2018-ലെ പ്രളയ ത്തിലും, കോവിഡ്‌ സാഹചര്യത്തിലും കൂട്ടിക്കല്‍ പ്രളയ മേഖലയിലെ ഇരു പതിലധികം ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ദയറായുടെ നേത്യൃ ത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ അഭിനന്ദാര്‍ഹമാണന്നും മാര്‍ ദീയസ്ക്കോ റോസ്‌ അനുസ്മരിച്ചു. 2023 ടല്രാലന്ധല 30 ദറുല്‍ 18